തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, June 4, 2009

112.നായരെന്ത് പിഴച്ചു.

കഴിഞ്ഞ കുറെ കാലമായി ബ്ലോഗില്‍ കാണുന്ന ഒരു പ്രതിഭാസത്തെ ഒന്ന് വിലയിരുത്താനാവില്ലെങ്കിലും നോക്കിക്കാണുവാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ ഹിന്ദുക്കള്‍ ബാഹ്യമായി നേരിടുന്ന പ്രശ്നമാണ് മതംമാറ്റം. എന്നാല്‍ ആന്തരികമായി നേരിടുന്ന പ്രശങ്ങള്‍ പലതാണ്. ഇതില്‍ കേരളത്തില്‍ പൊതുവേ കാണപ്പെടുന്നതും കണ്ടുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് മുന്‍‌കാലത്തെയോ പ്രത്യേകിച്ച് പണ്ടുകാലത്ത് നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്നു സവര്‍ണ്ണ അവര്‍ണ്ണ പ്രശ്നങ്ങള്‍ എടുത്ത്‌ ഇന്നിന്റെ സമാധാന അന്തരീക്ഷത്തെ പ്രക്ഷോഭത്തിനിരയാക്കുകയും അങ്ങനെ സമാധാനത്തിന്റെ അന്തരീക്ഷം തകര്‍ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ.

കേരളത്തിലെ ഹിന്ദുക്കള്‍ എന്നുപറഞ്ഞാല്‍ ബ്രാഹ്മണരോ ക്ഷത്രിയരോ വൈശ്യരോ ശൂദ്രരോ എന്നല്ല മലയാളികള്‍ എന്നാ സമൂലമായ വംശത്തെയാണ് നാം കാണുന്നത്. എന്നാല്‍ തികഞ്ഞ അപകര്‍ഷതാ ബോധം മൂലം ജാതിപിശാചു ബാധിച്ച ചിലര്‍ തങ്ങളുടെ പൂര്‍വികന്മാര്‍ അന്നത്തെ സവര്‍ണര്‍ മൂലം അവഹേളിക്കപ്പെട്ടുവെന്നും, മര്‍ദ്ധിക്കപ്പെട്ടുവെന്നും ആരോപിച്ചു ഇന്നിന്റെ സമൂഹ വെവസ്ഥിതിയെ സുസ്ഥിരമാല്ലാതക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഏറ്റവും ആക്രമണങ്ങള്‍ നേരിടുന്നത്‌ കേരളത്തിലെ നായര്‍ സമൂഹവുമാണ്. കേരളത്തില്‍ ബ്രാഹ്മണര്‍ താരതമ്യേന അംഗസംഖ്യാബലം കുറവായതിനാലാവും മിക്കവാറും ജാതിഭ്രാന്തിന്റെ വക്താക്കള്‍ ബ്രാഹ്മണരെ അപേക്ഷിച്ച് നായര്‍ സമൂഹത്തില്‍ ഉള്ളവരെ ഇരയാക്കുന്നത്. എവിടെ ബ്ലോഗില്‍ നായര്‍ എന്നാ പേര് കണ്ടാലും വിഷലിപ്തമായ മനസ്സുള്ള ചിലര്‍ അവരെ തേജോവധം ചെയ്യാനും അവരുടെ മുന്‍തലമുറക്കാരെ ആക്ഷേപിക്കാനും കച്ചകെട്ടിയിറങ്ങിയിറങ്ങിയിരിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ ഓരോ ജാതി മതസ്ഥരും തങ്ങളുടെ വോട്ടുബാങ്കിന്റെ വിലപറഞ്ഞു നേട്ടങ്ങള്‍ കൈവരിക്കാന്‍ മത്സരിക്കുമ്പോള്‍ എന്‍.എസ്.എസ്. സമദൂര സിദ്ധാന്തത്തില്‍ അധിഷ്ടിതമായ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്. ആധുനിക കേരളത്തിന്റെ വിദ്യാഭാസ സാമൂദായിക മുഖങ്ങളില്‍ നായര്‍ സമുദായത്തിന്റെയും എന്‍.എസ്.എസിന്റെയും മറക്കപ്പെടാനാവാത്ത സംഭാവനകള്‍ ഉണ്ട്. മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികളും ഇല്ലാത്ത കേരള ചരിത്രത്തിന്റെ പ്രസക്തി ആലോചിക്കാന്‍ കഴിയുമോ? കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ ഒന്നാകെ സാമ്പത്തിക സംവരണമല്ലാതെ ജാതീയ സംവരണമെന്ന അശാസ്ത്രീയ സംവരണത്തിന്റെ തിക്താനുഭവങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു സമുദായമാണ് നായര്‍ സമുദായം. എന്നാല്‍ ഇന്ന് നായര്‍ സമുദായം കേരളത്തില്‍ നേടിയ വളര്‍ച്ച സ്വന്തം പരിശ്രമങ്ങള്‍ കൊണ്ടുമാത്രമാണ്.

ചിത്രകാരനെയും അതുപോലെ ചില മനസ്ഥിതിയുള്ളവരെയും പോലെ ചിലര്‍ തങ്ങളുടെ നായര്‍ വിദ്വേഷം എമ്പാടും പരത്തുന്നതുകൊണ്ട് സത്യത്തില്‍ എന്താണ് നേടുന്നത്. നായര്‍ സ്ത്രീകളെയും പുരുഷന്‍മാരെയും ആക്ഷേപിക്കുന്നതിലൂടെ ഒരുതരം ഭ്രാന്തമായ സന്തോഷമാണ് അവര്‍ നേടിയെടുക്കുന്നത്. നായര്‍ എന്നല്ല ഇതു സമുദായത്തിലും സമൂഹത്തിലും തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം. അതും കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലെ സാമൂഹിക വെവസ്ഥിതികളില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു സാഹചര്യങ്ങളും രീതികളും കൊണ്ട് ഇന്നിനെ വിലയിരുത്തുന്നത്തിലെ വിവരദോഷം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ദഹിക്കുമോ. കേരളത്തില്‍ ഇന്ന് ഏതെങ്കിലും ഒരു സമുദായത്തില്‍ ഉള്‍പ്പെടുന്ന ചിലര്‍ ചെയ്യുന്ന വിവരദോഷങ്ങള്‍ക്ക് ആ മതത്തിലെയോ ജാതിയിലെയോ മുഴുവന്‍ ആളുകളെയും പഴിപറയാന്‍ കഴിയുമോ.

സ്ത്രീലമ്പടന്മാരായ പുരോഹിതന്‍മാര്‍ ഉള്ളതുകൊണ്ട് മാത്രം ക്രൈസ്തവ സഭയെ അടച്ചാക്ഷേപിക്കാന്‍ കഴിയുമോ. എസ്.എന്‍.ഡി.പി.യിലെ ഭരണത്തില്‍ മേല്‍ രണ്ടു ബിസിനസ്‌ രാജാക്കന്മാര്‍ കാണിക്കുന്ന മാത്സര്യങ്ങള്‍ കേരളത്തിലെ ഈഴവന്റെ കുറ്റം കൊണ്ടാണോ. കേരളത്തില്‍ ചില മുസ്ലീങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു എന്നുപറഞ്ഞ്‌ എല്ലാ മുസ്ലീങ്ങളെയും ആക്ഷേപിക്കാന്‍ കഴിയുമോ. ഏതു മതത്തിലായാലും വിവരദോഷം പിടിച്ച അനുയായികള്‍ കാണും. അവരെ സമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയി കാണാതെ ആ സമൂഹത്തെ മുഴുവനായി അങ്ങനെ കാണുന്നവര്‍ സത്യത്തില്‍ അന്ധന്‍ ആനയെ കാണുന്നതുപോലെയാണ്.

വളരെ നിസാരമായ ഒരു ചോദ്യം ചോദിക്കട്ടെ. ചിത്രകാരനെ പോലെ ഒരാള്‍ ഉള്‍പ്പെടുന്ന ജാതിയിലെ എല്ലാവരും ചിത്രകാരനെ പോലെ ആയിരിക്കും എന്നുപറയാന്‍ കഴിയുമോ. ഇന്നത്തെ സമൂഹം നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അത് സാമ്പത്തികമാവാം രാഷ്ട്രീയമാവാം മറ്റു നിരവധി പ്രശ്നങ്ങള്‍ ആവാം. പ്രശ്നങ്ങളുടെ പ്രതിവിധി സംയമനത്തോടെ അതിനെ നേരിടുന്നതിലാണ്. അല്ലാതെ ഗതകാല സ്മരണകളെ ക്യാന്‍സര്‍ പോലെ കൊണ്ടുനടന്നു പുഴുത്തുനാറി ആ നാറ്റം ഇന്നിലേക്ക്‌ പ്രവഹിപ്പിച്ച് സമൂഹം നാറ്റത്താല്‍ മുഖം പൊത്തി നടക്കേണ്ട അവസ്ഥയിലേക്ക് കൊണ്ടുപോകാതെ തുറന്ന മനസ്സില്‍ പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും വിത്ത്‌ വിതച്ചു മുന്നോട്ടു പോകുവാന്‍ ശ്രമിക്കുക.

വിഷയവുമായി ഒരു ബന്ധവുമില്ലാത്ത പോസ്റ്റുകള്‍ ഇടുന്നതും ആ പോസ്റ്റുകളില്‍ അന്ധമായ ഹൈന്ദവ വിരോധം വിഷമായി വമിപ്പിക്കുന്നതും ഇതേപോലെ തന്നെയാണ്. ആത്മശുദ്ധീകരണം ആവശ്യമായ മനസ്സുകള്‍ അത് തുറന്നു സമ്മതിച്ചു തങ്ങളുടെ നല്ല കഴിവുകളെ സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ ഉപയോഗിച്ച് നാം എല്ലാം ഒന്നാണെന്നും ഒരേ കൈപ്പത്തിയിലെ വിരലുകള്‍ ആണെന്നും മനസ്സിലാക്കി ആ മുഷ്ടി ചുരുട്ടാന്‍ ഓരോ വിരലിന്റെയും ആവശ്യമുണ്ടെന്നും മനസ്സിലാക്കി ജീവിക്കുക. നാം എല്ലാം ഒന്നാണ്. ഒരേ സമൂഹത്തിന്റെ ഒരേ മുഖങ്ങള്‍. ചീഞ്ഞു നാറിയ ആശയങ്ങളും വിദ്വേഷങ്ങളും മറയ്ക്കുക. ഇനിയുള്ള തലമുറ സ്നേഹത്തില്‍ വളരട്ടെ.

90 comments:

vahab said...

എത്രയോ നല്ല മനസ്സുള്ള നായര്‍മാരുണ്ട്‌. ഭൂരിപക്ഷവും അങ്ങനെതന്നെ. ഒരു വിഭാഗത്തെയും മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.
എന്നാല്‍ ചിലര്‍ ജാതി മേധാവിത്തം സ്വന്തം പെരുമാറ്റങ്ങളിലൂടെ പുറത്തുകാണിക്കാറുണ്ട്‌ എന്നത്‌ നിഷേധിക്കാനാവില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യം: എന്‍.എസ്‌.എസ്‌. അതൃപ്‌തി അറിയിച്ചു


കോട്ടയം: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന്‌ മുമ്പെങ്ങുമുണ്ടാകാത്ത രീതിയില്‍ ആറുപേരെ ഉള്‍പ്പെടുത്തിയിട്ടും നായര്‍സമുദായത്തിന്‌ അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതില്‍ എന്‍.എസ്‌.എസ്സിന്‌ അതൃപ്‌തി.

ശശി തരൂരിന്റെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വവും ഇപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭാപ്രവേശനവും കേന്ദ്രതലത്തിലുള്ള ചില നേതാക്കളുടെ ആസൂത്രിതനീക്കമായിട്ടുമാത്രമാണ്‌ എന്‍.എസ്‌.എസ്‌. കാണുന്നത്‌. ശശി തരൂരിന്‍േറത്‌ സാമുദായികപ്രാതിനിധ്യമായി കാണാനാകില്ലെന്ന്‌ എന്‍.എസ്‌.എസ്‌. നേതൃത്വം കേരളത്തില്‍നിന്നുള്ള കേന്ദ്രനേതൃത്വത്തെയും കെ.പി.സി.സി. ഭാരവാഹികളെയും അറിയിച്ചുകഴിഞ്ഞു.

കേരളത്തില്‍ യു.ഡി.എഫിന്റെയും കോണ്‍ഗ്രസ്സിന്റെയും തിളക്കമാര്‍ന്ന വിജയം ആഘോഷിക്കുന്നവര്‍, അതിനിടയാക്കിയ സാഹചര്യങ്ങള്‍ വിസ്‌മരിക്കരുതെന്ന്‌ എന്‍.എസ്‌.എസ്‌. അസിസ്റ്റന്റ്‌ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ 'മാതൃഭൂമി'യോട്‌ പറഞ്ഞു. ശശി തരൂരിനെ നായര്‍സമുദായത്തിന്റെ അക്കൗണ്ടില്‍പ്പെടുത്തി സമുദായത്തിന്‌ അര്‍ഹമായത്‌ നിഷേധിക്കാനാണ്‌ ശ്രമം. ഇത്‌ അംഗീകരിക്കാനാകില്ല.

മന്ത്രിസ്ഥാനത്തിന്‌ യോഗ്യതയുള്ള സമുദായാംഗങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടും അവരെ തഴഞ്ഞത്‌ എന്തുകൊണ്ടെന്ന്‌ വ്യക്തമാക്കണമെന്നും എന്‍.എസ്‌.എസ്‌. നേതാവ്‌ ആവശ്യപ്പെട്ടു. സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ ആരാഞ്ഞിട്ടുണ്ടോ എന്ന്‌ തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോട്‌ പരസ്യമായി ആഭിമുഖ്യം പ്രകടിപ്പിക്കാത്ത സമുദായത്തിന്‌ മന്ത്രിസഭയില്‍ ഒന്നിലേറെ പ്രതിനിധികളുണ്ട്‌. കേരളത്തിലെ രാഷ്ട്രീയയാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയുള്ള തീരുമാനങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്‌ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യം കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി, പി.ജെ.കുര്യന്‍ എം.പി., കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. തെറ്റ്‌ തിരുത്തുമെന്നാണ്‌ തങ്ങള്‍ പ്രതീക്ഷിക്കുന്നത്‌.

ലോക്‌സഭാ സീറ്റുവിഭജനത്തിലും ഇത്തവണ നായര്‍സമുദായത്തിന്‌ യു.ഡി.എഫ്‌. അര്‍ഹതപ്പെട്ടത്‌ നല്‍കിയില്ലെന്നും എന്‍.എന്‍.എസ്‌. നേതൃത്വത്തിന്‌ ആക്ഷേപമുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ അഞ്ചുസീറ്റില്‍ കുറയാതെ സമുദായാംഗങ്ങള്‍ക്ക്‌ കിട്ടിയിരുന്നത്‌ ഇത്തവണ നാലായി ചുരുങ്ങി. അതിലൊന്നാണ്‌ ശശി തരൂരിനായി കേന്ദ്രനേതൃത്വം നല്‍കിയത്‌. നേരത്തെ രാജ്യസഭയിലേക്ക്‌ ഒഴിവുകള്‍ വന്നപ്പോഴും സമുദായത്തില്‍പ്പെട്ടവരെ തഴഞ്ഞതായും പരാതി ഉണ്ടായിരുന്നു.

കോണ്‍ഗ്രസ്‌ പുറത്തിറക്കിയ പ്രകടനപത്രികയില്‍ സാമ്പത്തികപിന്നാക്കാവസ്ഥയുള്ളവര്‍ക്ക്‌ 10 ശതമാനം തൊഴില്‍സംവരണം വാഗ്‌ദാനം ചെയ്‌തപ്പോള്‍ അത്‌ മുന്നാക്കവിഭാഗങ്ങള്‍ക്കെന്ന്‌ പ്രത്യേകം പരാമര്‍ശിക്കാതിരുന്നതും ബോധപൂര്‍വമാണെന്ന്‌ എന്‍.എസ്‌.എസ്‌. നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. അതില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധി തിരുവനന്തപുരത്ത്‌ നടന്ന തിരഞ്ഞെടുപ്പുപ്രചാരണ യോഗത്തില്‍ മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കാണ്‌ സംവരണമെന്ന്‌ വ്യക്തമാക്കിയത്‌.

കേന്ദ്രമന്ത്രിയായി അധികാരമേറ്റ ശശി തരൂര്‍ എന്‍.എസ്‌.എസ്‌. ആസ്ഥാനം സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ എന്‍.എസ്‌.എസ്‌. നേതൃത്വം താത്‌പര്യക്കുറവ്‌ ബന്ധപ്പെട്ടവരെ അറിയിച്ചതായും സൂചനയുണ്ട്‌.

കെ.ജി.മുരളീധരന്‍

chithrakaran:ചിത്രകാരന്‍ said...

ഈ പോസ്റ്റില്‍ ചിത്രകാരനെ അനാവശ്യമായി പരാമര്‍ശിച്ചതുകണ്ടു.
നായരും,നംബൂതിരിയും,ചെറമനും,
തിയ്യനും,വര്‍മ്മയും പെഴക്കുന്നതില്‍ ചിത്രകാരനെ എന്തിനു പരാമര്‍ശിക്കുന്നു ?
മനുഷ്യ സമൂഹത്തെ വിഭജിക്കുന്ന ജാതി ചിന്തയെക്കുറിച്ച്
ബ്ലോഗില്‍ സംസാരിക്കുംബോള്‍ ജാതീയതയെ ആരെങ്കിലും വിമര്‍ശിച്ചെന്നിരിക്കും.
ബ്ലോഗില്‍ മാടംബിത്തം കാണിക്കുന്നവരെ കാണുംബോള്‍
അതിന്റെ ചരിത്രപരമായ കാരണങ്ങള്‍ ഓര്‍ത്തെന്നുവരും,
ജാതീയതകൊണ്ട് അന്ധത ബാധിച്ചവരെ വല്ലവരേയും അന്ധതയുടെ കാരണം ബോധ്യപ്പെടുത്താന്‍
ശ്രമിക്കുംബോള്‍ അവര്‍ മാനവികതയെ ജാതീയതയായി
തെറ്റിദ്ധരിക്കാറുമുണ്ട്.പിന്നെ പേരിന്റെ പിന്നില്‍ വാലുവച്ചു നടക്കുന്നവരെ സ്നേഹത്തില്‍ വാലിനെ അടക്കം ബഹുമാനിച്ച് സംബോധന ചെയ്താല്‍പ്പോലും
അയാളിലെ സംശയരോഗം കാരണം (ചരിത്രബോധത്തെക്കുറിച്ച് അറിവുള്ളവര്‍ക്ക്)ഉണ്ടാകുന്ന ജാതി ഭ്രാന്തിന് എന്തുചെയ്യാനാകും!സ്വയം മനുഷ്യനാണെന്ന് തോന്നുന്നതുവരെ വല്ല ജാതിവാലനും സമൂഹത്തില്‍ നേട്ടം കൊയ്താല്‍ അഭിമാനം തോന്നുകയും, തട്ടിപ്പിനോ,മോഷണത്തിനോ,പീഡനത്തിനോ പിടിക്കപ്പെട്ടാല്‍ അപമാനം തോന്നുകയും ചെയ്യും.
അത് എല്ല ജാതിവാലുകള്‍ക്കുമുള്ള പ്രത്യേകതയാണ്.
ജാതിയെ അഭിമാനമായോ അപമാനമായോ പൈതൃകമായോ കൊണ്ടുനടക്കാം.കൊണ്ടുനടക്കുന്നവന്റെ പാടുംവിധിയും !

(കണ്ടപ്പോള്‍ കമന്റിട്ടെന്നുമാത്രം,ഈ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ക്ക് മറുപടിപറയാന്‍ ചിത്രകാരനു സമയക്കുറവുണ്ട്.)

ഹന്‍ല്ലലത്ത് Hanllalath said...

..ജാതികള്‍ സമൂഹത്തിനു നല്ലതൊന്നും നല്‍കിയിട്ടില്ല..
ഇനിയും അതില്‍ പിടിച്ചു തൂങ്ങേണ്ട കാര്യം ഇല്ലെന്നു തോന്നുന്നു...
കുറച്ചു കൂടി വിശാലമായി നമുക്ക് ചിന്തിക്കാം...

Anonymous said...

മനുഷ്യ വിദൂഷകന്‍,

താങ്കള്‍ പറഞ്ഞത് ശരിയാണ്. വാലുള്ള നായര്‍ എന്ന് മാത്രം പറയാന്‍ അറിയുന്ന, കോണകത്തിന്റെയും, മുലകളുടെയും എണ്ണം മാത്രം എടുക്കുന്ന, ചില ജാതി ഭ്രാന്തന്മാര്‍ നമ്മുടെ ബൂലോകത്ത് ഒണ്ടു. ചരിത്രം പറയുക എന്ന് പറഞ്ഞു കാടടച്ചു വെടി വക്കുകയും വൃത്തികെട്ട ഭാഷ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഇക്കൂട്ടര്‍ വിദ്വോഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകര്‍ മാത്രം. ഇവരോടൊക്കെ വിഷയം ചര്‍ച്ച ചെയ്യുക പോലും അസാധ്യമാണ്. വിവേകം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ലല്ലോ..

എനിക്ക് മനസ്സിലാകാത്ത ഒന്നാണ് ഈ സമദൂര സിദ്ധാന്തം! അതുകൊണ്ട് എങ്ങനെ ആര്‍ക്കു പ്രയോജനം ഒണ്ടോ ആവോ? ക്രീമിലയര്‍ വിഷയത്തില്‍ എന്‍ എസ് എസ് എടുക്കുന്ന താല്പര്യം വളരെ വിലപ്പെട്ടതാണ്‌. അത് പക്ഷെ, മതേതരക്കാരും പുരോഗമനവാദികളും ഒക്കെ എതിര്‍ക്കുന്ന ഒന്ന്!

മനുഷ്യ വിദൂഷകന്‍ said...

പുരോഗമനവാദം നായരെ തെറിവിളിക്കുക മാത്രമാണെങ്കില്‍ പിന്നെ അത്തരക്കാരോട് പറഞ്ഞിട്ട് കഥയില്ല. ഇന്നിന്റെ ജാതി ഭ്രാന്ത്രന്മാരെ അവഗണിക്കുക മാത്രമാണ് നല്ലത്.

സമദൂരസിദ്ധാന്തം ഒരു ഗാന്ധീയന്‍ രീതിയാണെങ്കിലും ഇന്ന് സ്വീകരിക്കുന്നത്‌ ആന മണ്ടത്തരം തന്നെ. കാരണം അല്പമെങ്കിലും ഹൃദയമില്ലാത്തവരും നായരെ ഹിംസിക്കാന്‍ നടക്കുന്നവരും അവസരമെന്ന് കണ്ടു സ്ഥലം വിടത്തതെയുള്ളൂ.

സമവരണ ലക്‌ഷ്യം എന്നതുതന്നെ അശരണര്‍ക്ക് ഒരു താങ്ങ് എന്നതാണ്. ബെന്‍സിലും പ്രാഡോയിലും നടക്കുന്നവര്‍ക്കും സംവരണം കൊടുക്കുകയും ഒരു നേരത്തെ ആഹാരം വാങ്ങാന്‍ ത്രാണിയില്ലാത്തവരെ ജാതി പറഞ്ഞു സംവരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്ന മനസ്സുകള്‍ക്കാന് യഥാര്‍ത്ഥ ജാതി ഭ്രാന്ത്‌. അത്തരത്തിലുള്ള ഭ്രാന്തുകള്‍ ബൂലോകത്ത് നാമൊക്കെ കാണുന്നുമില്ലേ.?

നായര്‍‌‌ said...

ഉചിതമായി ഈ പോസ്റ്റ്. സത്യത്തില്‍‌‌‌‌ "ജാതിയാര്‍‌‌‌‌ക്കാണു വേണ്ടത്" എന്നാകണമായിരുന്നു തലക്കെട്ട്. കഴിഞ്ഞ പോസ്റ്റിലെ ചാര്‍‌‌വാകന്റെ കമന്റില്‍‌‌ നിന്നും‌‌
"ഗൂരുദേവന്റെ ഈവാചകങ്ങളേ എത്രസമര്‍ഥമായാണ്-ജാതിഹിന്ദുക്കള്‍ പ്രയോജനപെടുത്തുന്നത്.പിന്നോക്കജനത
ജാതിപറഞ്ഞു സമൂഹത്തിലുള്ള അവകാശാധികാരം സ്ഥാപിക്കുമ്പോള്‍ മാത്രം
ജാതിയൊരു ചീത്തവാക്കാകുന്നു.സമൂഹഗാര്‍ത്തത്തിലെ രക്തം പോലൊഴുകുന്ന ജാതിയെ മാറ്റിപിടിക്കണമത്രേ..."


ആവറേജ്‌‌‌‌‌‌ ഇന്ഡ്യക്കാരന്റെ മാസവരുമാനം‌‌ 3000 രൂപകടന്നതിന്റെ ആഘോഷം ഇവിടെ.
സാമ്പത്തിക പ്രതിസന്ധികാരണം ഉടനേ തന്നെ അത് വീണ്ടും 3000 നു താഴേക്ക് പോകുമെന്നാണ്‍‌‌‌‌ പത്രങ്ങ‌‌ള്‍‌‌ പറയുന്നത്. അങ്ങനെയിരിക്കെ, 8 ലക്ഷം രൂപവരെ വാര്‍‌‌ഷികവരുമാനമുള്ളവര്‍‌‌ക്ക് സംവരണം കൊടുത്തില്ലെങ്കില്‍‌‌ ഞങ്ങളുടെ ജാതിക്ക് സംവരണം ലഭിക്കില്ലെന്ന് വാദിച്ചു നടക്കുന്ന ഇവര്‍‌‌ക്കൊക്കെയാണ്‍‌‌ ജാതിയും മതവും വേണമെന്ന് നിര്‍‌‌ബന്ധം‌‌.

ജാതിയില്ല മതമില്ല എന്നാരെങ്കിലും പറഞ്ഞാല്‍‌‌ പറയും ജാതിയുണ്ട് മതവുമുണ്ട് ഞങ്ങ‌‌ള്‍‌‌ താഴ്ന്നജാതിയാണ്‍‌‌ സംവരണം വേണം‌‌. അതല്ലേ എസ്‌‌‌‌‌‌എസ്‌‌എല്‍സി ബുക്കിലെ ജാതി നീക്കാന്‍ ഇവരൊന്നും ആവശ്യപ്പെടാത്തത്. നൂറു കോടി ഇന്ഡ്യാക്കാര്‍‌‌ അമ്പതിനായിരം രൂപ വാര്‍‌‌ഷികവരുമാനത്തില്‍‌‌ കഴിയുമ്പോഴും എട്ടു ലക്ഷം രൂപ വാര്‍‌‌ഷിക വരുമാനമുള്ളവര്‍‌‌ക്ക് ജാതിയുടെ പേരില്‍‌‌ സം‌‌വരണം ആവശ്യപ്പെടുന്ന ഇവരെയൊക്കെ എന്തു വിളിക്കണം‌‌. ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുന്നവര്‍‌‌ എന്നു മാത്രം‌‌‌‌‌‌ വിളിച്ചാല്‍‌‌ മതിയോ?

ഒരു ഈശ്വരവിശ്വാസി said...

ജനിച്ചു പോയത്‌ ഒരു നായര്‍ അച്ഛനും അമ്മയ്ക്കും ആയിപ്പോയതുകൊണ്ട് മാത്രം ചീത്തവിളി കേള്‍ക്കേണ്ടി വരുന്ന നായന്മാരുടെ ഒരു പ്രതിനിധി എന്ന നിലയില്‍ പറയാം.

മനുഷ്യ വിദൂഷകന്‍ പോസ്റ്റിലെ ആദ്യഭാഗത്ത് ചൂണ്ടിക്കാണിച്ചത് വളരെ ശരി തന്നെ. പൂര്‍വികര്‍ തെട്‌ ചെയ്തിട്ടുണ്ടെങ്കില്‍ ഇന്നത്തെ തലമുറ അതിനെന്ത് പിഴച്ചു? നായരും, പുലയനും, നമ്പൂതിരിയും, പറയനും, ചോവനും, തീയനും , ക്രൈസ്തവനും, മുഹമ്മദീയനും ഒരു മുറിയില്‍ ഒന്നിച്ചു കഴിഞ്ഞു ഒരു പത്രത്തില്‍ നിന്ന് ഉണ്ട് ഒരു കട്ടിലില്‍ കെട്ടിപിടിച്ചു കഴിയുന്ന ഇന്നത്തെ സമൂഹത്തില്‍( പ്രത്യേകിച്ച് പ്രവാസ ഗള്‍ഫുകാരനും, മുംബൈയിലും ചെന്നയിലും ബാംഗ്ലൂരിലുമൊക്കെ കഴിയുന്ന പ്രവാസ കേരളീയനും) അവരുടെ ഉള്ളിലേക്ക് അവര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ജാതിയുടെ പൊടി പടലങ്ങള്‍ അടിച്ചു കേറ്റുന്ന ചിത്രകാരന്‍, ചാര്‍വാകന്‍, പിന്നെ കോണക പുരോഗമന യുക്തിവാദ ഗുണ്ട പടയാളികള്‍ എന്നറിയപ്പെടുന്ന ഇടതുപക്ഷ ബൂര്‍ഷ്വാസികള്‍ ചെയ്യുന്നത് തീര്‍ത്തും അപലപനീയം തന്നെ. പക്ഷെ മനുഷ്യവിദൂഷകന്‍, സത എന്നിവര്‍ നാളെ അവര്‍ക്ക്‌ പഠിക്കുന്നവരായി മാറരുതെന്നു ഒരപേക്ഷയുണ്ട്. കാരണം ഈ ജാതി കേട്ട് കേട്ട് ഞങ്ങള്ക്ക് ഒരുജാതി മടുപ്പായി ഇപ്പൊ. ആ ഗുരുവിന്റെ വചനം വീണ്ടും വീണ്ടും ഓര്‍ത്തു പോവുകയാണ്. ജാതി ചോദിക്കരുത്‌ , പറയരുത്‌ ......എന്നത്.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നായരായിപ്പോയി എന്നത് കൊണ്ട് ജീവിതത്തിലിന്നേ വരെ പ്രത്യേകിച്ച് അഭിമാനമോ അപമാനമോ തോന്നിയിട്ടില്ല..സത്യം പറഞ്ഞാല്‍ അതൊരു ഘടകമായി ഇന്നേ വരെ അനുഭവപ്പെട്ടിട്ടുമില്ല ..ജാതി നോക്കി സുഹൃതുക്കളെ തിരഞ്ഞെടുത്തും ശീലമില്ല..എന്ന് വച്ച് ഞാന്‍ ജനിച്ച ഒരു സമുദായത്തിലെ അമ്മമാരെ മുഴുവന്‍ വേശ്യകളെന്നു വിളിക്കുന്നതും പോരാ, അതിനു മാനവികതയുടെ ഒരു പരിവേഷവും..!!!!. ഇങ്ങനെ ഓടി നടന്നു നായരെ തെറി വിളിക്കുമ്പോള്‍ ചിത്രകാരന്‍ എന്ന മുരളിക്ക് ലഭിക്കുന്ന ആ നിര്‍വൃതി , അനുഭൂതി, അഥവാ ഒരു രാത്രിയിലെ സുഖകരമായ ഉറക്കം നഷ്ടപ്പെടുത്താന്‍ താല്പര്യമില്ലാത്തത് കൊണ്ട് പ്രതികരിക്കാറില്ല... പിന്നെ ചരിത്രബോധത്തെ കുറിച്ചുള്ള അറിവ്...ഫീകരം..ഫീകരം..അങ്ങിനെ നായരാല്‍ നശിപ്പിക്കപ്പെട്ടിട്ടുള്ള കേരള സംസ്കാരത്തെ പുനരുദ്ധരിക്കുവാന്‍ ശ്രീ മുരളിയെപ്പോലുള്ള "മാനവിക" വാദികള്‍ മുന്നോട്ടു വരട്ടെ എന്ന് ആസംസിക്കുന്നു..അതിനു മുന്‍പ്‌...ചരിത്രാവബോധതിന്റെ, മാനവികതയുടെ, സഹിഷ്ണുതയുടെ ഒരു പൊന്‍തൂവലായി... ദാ മുരളിയുടെ ഒരു കമന്റ്‌..(പൂര്‍ണ്ണ രൂപം : ഇവിടെ കാണാം..Right Click and select "Save Target As...")
==================================================================


ചിത്രകാരന്‍chithrakaran said...

ബ്ലോഗിലെ മര്യാദകളറിയാത്ത ശ്രീയെസെ...മഹാമനസ്ക്കനായ നിന്റെ അമ്മയുടേയും അച്ചന്റേയും പേരുകള്‍ വിരോധമില്ലെങ്കില്‍ അറിയിക്കുക.അമ്മ ഇപ്പോഴും പഴയ ശൂദ്ര പാരംബര്യമൊക്കെ പുലര്‍ത്തുന്നുണ്ടൊ? നിലവിലുള്ള അച്ചന്‍ എന്നു വിശ്വസിക്കപ്പെടുന്ന ആള്‍ നായരോ നംബൂതിരിയോ? അയാളുടെ അഭിമനകരമായ പേര്‍?നിനക്കു പെങ്ങള്‍മാര്‍ എത്ര പേരുണ്ട് ? അവര്‍ വയസ്സറിയിച്ചപ്പോല്‍ സവര്‍ണ്ണ ബ്രാഹമണ വ്യവസ്ഥിതിയുടെ ആചാരവിശ്വാസപ്രകാരം സ്ഥലത്തെ ബ്രാഹ്മണ ഗൃഹത്തില്‍ പോയി പെണ്ണ് സംബന്ധത്തിന് റെഡിയായി എന്ന് അറിയിക്കല്‍ ചടങ്ങ് നിന്റെ പിതാവായ പിള്ള(?) അനുഷ്ടിക്കുകയുണ്ടായോ? നിന്റെ ഭാര്യക്ക് ഇപ്പോഴും ബ്രാഹ്മണ സംബന്ധം അനുവദിച്ചിട്ടുണ്ടോ ? കുടുംബത്തില്‍ സംബന്ധം എന്ന ബ്രാഹ്മണ ലൈംഗീക സേവനങ്ങള്‍ ഇപ്പോഴും നല്‍കിപ്പോരുന്ന കുലിന നായര്‍ തറവാടു തന്നെയാണോ ഇപ്പോഴും താങ്കളുടേത്? അതോ അതെല്ലാം നിര്‍ത്തി , ഐടി കൂലിപ്പണി മാത്രമാക്കിയോ ? തുടങ്ങിയ താങ്കളുടെ കുടുംബത്തിലെ പൂര്‍ണ്ണ വിവരങ്ങളെല്ലാം ബ്ലോഗിലൂടെ ലഭ്യമാക്കിയാല്‍ പഴയ ഭക്തിപ്രസ്ഥാന കാലഘട്ടം തന്നെ നമുക്ക് പുനസൃഷ്ടിക്കാമായിരുന്നു.ചിത്രകാരന്‍ പോസ്റ്റില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനപ്പുറം വ്യക്തിപരമായ വിവരങ്ങള്‍ അന്വേഷിച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടോ അനുമതി നല്‍കിയിട്ടോ ഇല്ല. പൊലയാടിമോന്‍ കേരളബാര്‍ബര്‍ നായരുടെ ശിക്ഷ്യനായി വിഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് സന്ദേശകാവ്യങ്ങളൊക്കെയൊന്നു വായിച്ച് നായര്‍ മാഹാത്മ്യം കുറച്ചു മനസ്സിലാക്കുന്നതും,നാണക്കേട് ഒഴിവാക്കാന്‍ സഹായിക്കും

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചിത്രകാരന്‍ തുടരുന്നു.....
സ്വന്തം അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ ബ്ലോഗറിന്റെ കുടുംബത്തിന്റെ വേരന്വേഷിച്ചിറങ്ങുന്ന ജാതിക്കോമരങ്ങള്‍ മുകളില്‍ പറഞ്ഞ അന്വേഷണങ്ങള്‍ക്കുള്ള മറുപടി എഴുതാനുള്ള അവകാശം ബ്ലോഗിലെ ആയിരക്കണക്കിനു ബ്ലോഗര്‍മാര്‍ക്ക് അനുവദിക്കുകയാണു ചെയ്യുന്നത്.അത് ആശാസ്യമല്ലാത്ത വ്യക്തി വിരോധങ്ങള്‍ക്ക് ഇടവരുത്തുന്നതിനാല്‍ അതിന്റെ മറുപക്ഷ സാധ്യതകള്‍ താങ്കളുടെ അറിവിലേക്കായി മാത്രം സൂചിപ്പിച്ചതാണ്. താങ്കളുടെ കുടുബത്തെക്കുറിച്ചോ താങ്കളെക്കുറിച്ചുപോലുമോ ഒന്നും അറിയാന്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നില്ല.ചിത്രകാരന്‍ ബ്ലോഗ് എഴുതുന്നത് ഏതോ ഒരു ശ്രേയസ്സോ,അല്ലെങ്കില്‍ മറ്റൊരു ബ്ലോഗറോ മാനസാന്തരപ്പെടുവാനല്ല , ആരെയെങ്കിലും ജയിക്കനോ,അംഗീകാരത്തിനോ അല്ല. അതായത് ഏതെങ്കിലും ഒരു പ്രത്യേക നായരേയോ,മറ്റു ഏതെങ്കിലും ജാതിക്കോമരത്തേയോ ആക്ഷേപിക്കാനല്ല. മറിച്ച് ജാതിയില്‍ ദുരഭിമാനിക്കുന്നവര്‍ ജാതിയുടെ അപമാനത്തിന്റെ കൂടി അവകാശികളാണെന്നു ബോധ്യപ്പെടുത്താനാണ്. അത് ഒരു വ്യക്തിയോടുള്ള വ്യക്തി വിദ്വേഷമല്ല.നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്ക് ചിത്രകാരന്റെ ചിന്തകളെ മനസ്സിലാക്കാന്‍ തക്ക മാനസ്സിക വികാസം ഉണ്ടായിട്ടില്ലാത്തതിന്നല്‍ ചിത്രകാരന്റെ മൈരു വടിക്കാനുള്ള ആഗ്രഹം ശ്രേയസ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന. കുറെ കൊല്ലങ്ങള്‍ തന്നെ താങ്കള്‍ക്ക് അതിനു വേണ്ടിവരും. അത്രയും കാലം തന്നെപ്പോലുള്ള ഒരു വിളക്കിത്തല നായരുടെ മുന്നില്‍ ഇരുന്നുതരാന്‍ സമയക്കുറവുണ്ട്.താങ്കളുടെ ദുരുദ്ധേശപരമായ കമന്റുകള്‍ തുടര്‍ന്നും ഡിലിറ്റ് ചെയ്യപ്പെടാം. അതു ചിത്രകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കും.

************************************************************


ആഹാ..ആഹഹ...എന്തൊരു സുന്ദരം...എന്തു മര്യാദ...എന്തൊരു പുരോഗമന ചിന്ത....ഇനി എത്രയും പെട്ടെന്ന് ബ്ലോഗ് അക്കാഡമിയില്‍ ഒരു മെമ്പര്‍ഷിപ്പ് ഒപ്പിക്കണം...എനിക്കും ഇത്തരത്തിലൊരു പുരോഗമന വാദിയാവാന്‍ മുട്ടീട്ട് വയ്യ......

ചാർ‌വാകൻ‌ said...

മനുഷ്യവിദൂഷകന്റെ പോസ്റ്റില്‍ ആരോനായന്മാരെ അടച്ചാക്ഷേപിച്ചതായികാണുന്നു
ഹിന്ദുമതത്തേയൊ,അതിന്റെ ആചാരമായ ജാതിവ്യവസ്ഥയോ ചോദ്യം ചെയ്താല്‍
നായരായ്'വിവര്‍ത്തനം 'ചെയ്ത് മനസ്സിലാക്കുന്നത് എന്തുരോഗമാണ്.
ഇന്നലെകളേ..പാടേ ഒഴിവാക്കുന്നത് സൌകര്യമാണങ്കിലും ,ഇന്നിന്റെ 'സുസ്ഥിരതക്ക്' ഭീഷണിയാണങ്കിലും .ചരിത്രവുമൊരു വിഷയമാണല്ലോ?
"പറയപ്പെടുന്ന"മാത്രമായ ചരിത്രപാഠങ്ങളേ ഒരുനൂറ്റാണ്ടുകാലം നവീകരിച്ച് ഇന്നുകാണുന്ന സമുദായമാക്കാന്‍ പാടുപെട്ടവരെ,അങ്ങനെയങ്ങു മറക്കല്ലേ..
എല്ലാജാതി/സമുദായങ്ങളും ,സ്വ്'സമുദായത്തെ പരിഷ്കരിക്കുകയും ,അധികാരാ-
വകാശങ്ങള്‍ക്കു വേണ്ടിപോരാടിയിട്ടുമുണ്ട്.ജാതിസം വരണത്തിനു വേണ്ടി ആദ്യമായി വാദിച്ചത് "നായര്‍"ആയിരുന്നു.അതാണ്"മലയാളി മെമ്മോറിയല്‍"
(സോറി,ചരിത്രം വന്നുപോയി)തമിഴ് ബ്രാഹ്മണര്‍ക്കുമാത്രമായി നീക്കിവെച്ച
സര്‍ക്കാരുദ്യോഗം ,തങ്ങളേകൂടി പരിഗണിക്കണമെന്ന്.
ഇതില്‍ ഈഴവരെ പെടുത്തിയില്ല,അതിനു "ഈഴവമെമ്മോറിയല്‍"
വേറേ വന്നു.അതിനും താഴെ ജാതിസമൂഹങ്ങളുണ്ടായിരുന്നു,സാര്‍..
ഇന്ന് അശാസ്ട്രീയമെന്നു വക്കീലാത്മകമായിതാങ്കള്‍ കരുതുന്ന സം വരണത്തെ കൂകിതോല്പിക്കാന്‍ ഈ ബ്ളോഗു ലോകമൊന്നും പോരാസാര്‍
കേരളത്തിലേ ഹിന്ദുക്കളെന്നല്‍ മൊത്തം മലയാളീകളുമാണന്നു കരുതുന്ന ആ
"വിശാലമനസ്കതക്ക്"പാറേല്‍പള്ളീലൊരു വെടിവഴിപാട്.

ചാർ‌വാകൻ‌ said...

കമന്റിയ-നായര്‍,ഭരണഘടനാ ട്രാഫ്റ്റിങ് കമ്മിറ്റി മുതല്‍ ഇന്നുവരെ ചര്‍ച്ചചെയ്യുന്ന
വിഷയമാണ്.അയിത്തം മാറിയപ്പോള്‍ ജാതിപോയന്നു ധരിപ്പിക്കാനുള്ളശ്രമം .
മര്‍ദ്ദിതജനത ജനാധിപത്യ രാഷ്ട്റിയാവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള പോരാട്ടത്തില്‍ കേന്ദ്രവിഷയമാക്കുന്നത്,ജാതിതന്നെയാണ്.ഗുരുദേവന്‍ നിങ്ങള്‍ക്ക്
സ്വീകാര്യനാവുന്നതിന്റെ ഗുട്ടന്‍സ്,"ജാതിയൊരുവിഷയമാവാത്തിടത്തോളം "
സേഫാണല്ലോ..?കേവലം 12% വരുന്ന നായരുടെ "നീതിബോധം ​"
ബാക്കിയെല്ലാവരും കേട്ടു-കണ്ടു നടന്നോളാം .
പണ്ടു സ്കൂളില്‍ വെച്ച് ഉടുപ്പേല്‍ മഷികുടഞ്ഞതിനുള്ള ചൊരുക്കൊന്നുമല്ലാ...
ക്രിത്യമായ രാഷ്ട്റീയനിലപാടാണ്.മറുപടിയില്ലാത്തതിനാലല്ല.
സമയമില്ലാത്തതിനാല്‍ ഒഴിവാക്കുന്നു.

ബാര്‍ബര്‍ നായര്‍ said...

ഇവിടം കാവിപ്പടയുടെ സമ്മേളനമാണല്ലോ:)

നായര്‍‌‌ said...

ചാര്‍‌‌വാകാ, രാജ്യത്തെ 100 കോടിയിലധികം ജനങ്ങ‌‌ള്‍‌‌‌‌ മുപ്പതിനായിരം‌‌‌‌‌‌ രൂപ വാര്ഷികവരുമാനത്തില്‍‌‌ കഴിയുമ്പോ‌‌ള്‍‌‌ അവരെ തുരന്നു തിന്നുന്ന 8 ലക്ഷത്തോളം രൂപവരെ വാര്‍‌‌ഷികവരുമാനമുള്ള ചിലരില്‍‌‌‌‌ നിന്നും‌‌‌‌ രക്ഷിക്കുമെന്നുള്ളതു കൊണ്ട് തന്നെയാണ്‍‌‌‌‌ ശ്രീനാരയണന്‍‌‌ ഈ നായര്‍‌‌ക്ക് സ്വീകാര്യനാവുന്നത്, അത് കൊണ്ട് തന്നെയാണ്‍‌‌ തന്നെപ്പോലുള്ള ജാതിവെറിയന്മാര്‍‌‌ക്ക് ഇന്ന് ശ്രീനാരായണനെ വേണ്ടാവുന്നതും‌‌. നായര്‍‌‌ എന്ന് പേരിന്റെ കൂടെ ചേര്‍‌‌ക്കുന്നതിനെതിരേ കോലം തുള്ളുന്ന ഈ പുരോഗമനവാദികളെ ജാതിയും മതവും എല്ലാ ഔദ്യോഗികരേഖകളില്‍‌‌ നീക്കം ചെയ്യണമെന്ന് പറഞ്ഞാല്‍‌‌ പൊടിപോലും കാണാന്‍ കിട്ടില്ല. നീക്കിയാല്‍‌‌ അതിന്റെ പേരില്‍‌‌ ഞണ്ണാന്‍‌‌ കിട്ടുന്നത് നിന്നു പോകും‌‌‌‌. ജാതി വേണോ എന്നു ചോദിച്ചാല്‍‌‌‌‌ ചാര്‍‌‌വാകന്‍ പറയുന്നത് ജാതിയുടെ പേരില്‍‌‌ കിട്ടുന്നത് ഇങ്ങു പോന്നോട്ടെ, പക്ഷേ ജാതി പാടില്ല എന്ന്. ജാതിയുടെ പേരില്‍‌‌ ഓസിനു തിന്നാന്‍‌‌ വേണം എന്നു പറയുന്നവര്‍‌‌‌‌ തന്നെയാണ്‍‌‌ ബ്ലോഗില്‍‌‌ ജാതിയുടെ പേരില്‍‌‌ തെറിവിളി നടത്തുന്നതും എന്നതാണ്‍‌‌ ഏറ്റവും വലിയ രസം‌‌. തനിക്കു തന്നെ നാണമാവുന്നില്ലേ മാഷേ ഇക്കാലത്തും ജാതി വേണം അതിന്റെ പേരില്‍‌‌ കിട്ടാനുള്ളത് ഇങ്ങ് പോന്നോട്ടെ എന്നു പറയാന്‍‌‌. നായര്‍‌‌ 12% മാത്രമേ ഉള്ളൂ എന്ന് എടുത്ത് പറഞ്ഞതിന്റെ ഗുട്ടന്സും മനസ്സിലായി. വോട്ട് ബാങ്കുമല്ല, എണ്ണത്തിലുമില്ല. അവസാനതുള്ളി വരെ ഊറ്റിയാലും ഒരു രാഷ്ട്രീയപ്പാര്‍‌‌ട്ടിയും ചോദിക്കില്ല എന്ന്.

ഒരു ഈശ്വരവിശ്വാസി said...

ചര്‍വകോ,
ഹലോ ചാര്‍വാകന്‍ മാഷെ. മണ്ണടിഞ്ഞ ചരിത്രങ്ങളും പഴയ വിഴുപ്പുകളും അലക്കി എന്തിനു ജീവിക്കുന്നു? നിങ്ങള്‍ ഒരു യഥാര്‍ത്ഥ മനുഷ്യ സ്നേഹിയാണെന്കില് ഇന്നത്തെ കാര്യങ്ങള്‍ പറ എന്റെ മാഷെ. വെള്ളപ്പള്ളിക്കും, മമ്മൂട്ടിക്കും ഒക്കെ സംവരണം കൊടുക്കുന്ന ഈ നാട്ടില്‍ നായര്‍ ആയി പോയി എന്നതുകൊണ്ട്‌ മാത്രം പട്ടിണി കിടക്കുന്ന ധാരാളം പേരുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ഇന്ന് ജോലി കിട്ടുന്ന പുലയന്‍, പറയന്‍, ഓ.ബി.സി. എന്നിങ്ങനെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും കുറഞ്ഞത്‌ വാര്‍ഷിക വരുമാനം 5 ലക്ഷത്തിലധികം ഉണ്ട്. നിങ്ങള്‍ ഇപ്പോഴും ഈ അവര്‍ണന്‍ സവര്‍ണന്‍ എന്ന് വേര്‍തിരിവ് കാണിക്കാറില്ലേ? ഞാന്‍ പറയുന്നു ഇന്നത്തെ സവര്‍ണന്‍ നിങ്ങള്‍ എപ്പോഴും ഈ പറയുന്ന പുലയന്‍, തീയന്‍, ചോവാന്‍, പറയാന്‍, ലത്തീന്‍, ഒക്കെ തന്നെ. അവര്‍ണര്‍ എന്ന് പറയുന്നത് പടച്ചോറു മാത്രം കഴിച്ചു ജീവിക്കുന്ന കുറെ നമ്പൂതിരിമാരും അരപ്പട്ടിണി ആയി കഴിയുന്ന കുറ നായന്മാരുമാണ് .
പുലയന്‍ പറയാന്‍ എന്നൊന്നും വിളിചൂട എന്നല്ലേ? വംശീയാധിക്ഷേപം ആയിപ്പോകും അല്ലെ? പക്ഷെ സംവരണം നക്കാന്‍ ഒരുളുപ്പും ഇല്ല. മാഷെ ഞങ്ങളെ പോലുള്ള നിക്ഷ്പക്ഷ മതികള്‍ക്ക് മനുഷ്യരെ മനുഷ്യരായി കാണാനാ ഇഷ്ടം. അല്ലാതെ നിങ്ങളെ പോലെ ജാതിപേര് വിളിച്ചു കാണാന്‍ ഇഷ്ടമില്ല. ജാതി പറഞ്ഞു ഇനി മേലാല്‍ ഇവിടെ പോസ്ടോ കമ്മന്ടൊ ഇട്ടാല്‍ തന്റെ കണ്ണടിച്ചു പൊട്ടിക്കുമെന്നു പറയുന്നവനെ പ്രോത്സാഹിപ്പിക്കാതിരിക്കാന് അത്ര മണ്ടനൊന്നുമല്ല ഞാന്‍.

നിങ്ങള്‍ യഥാര്‍ത്ഥ മനുഷ്യ സ്നേഹിയാണെന്കില് ഈ വര്‍ത്തമാനകാല അസമത്വത്തിനെതിരെ ഈ അയിത്തത്തിനെതിരെ എഴുതി തെളിയൂ. അല്ലാതെ അഴീക്കൊടിനെപോലെയുള്ള നാറിയ ബുദ്ധി ജീവികള്‍ പഠിപ്പിച്ചു തന്ന വൃത്തികെട്ട പുരോഗമന കോണക പ്രസ്ഥാനത്തിന്റെ വക്താവായി ഒരു മനോരോഗിയായി മാറാതെ ജീവിക്കുക.

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

പ്രിയപ്പെട്ട മനുഷ്യ വിദൂഷകാ,
ഹിന്ദുക്കളിലെ ‘ചിലര്‍ക്ക് ’ ഈ അപകര്‍ഷബോധംഎങ്ങിനെയുണ്ടായി ?മുന്‍ തലമുറയിലെ തെറ്റുകള്‍ക്ക് ഇന്ന് ന്യായമില്ലാതെ പ്രതികാരം ചോദിക്കുകയാണ് കീഴാളരെന്നും, ഈ നിലപാട് സ്വീകരിക്കുന്ന കീഴ്ജാതികള്‍ക്ക് ജാതിഭ്രാന്താണെന്നുറപ്പിക്കുന്നതും പ്രശ്നപരിഹാരത്തിന് ഉതകുകയില്ല. മേല്‍ജാതികളും നിഷ്പക്ഷമായും മുന്‍വിധിയില്ലാതെയും സമചിത്തതയോടെയും വിശകലനം ചെയ്യേണ്ട സങ്കീര്‍ണ്ണ വിഷയമാണിത്. ഏകപക്ഷീയമായി ചിന്തിച്ച് എതിരാളിയെ കുറ്റവാളിയാക്കുന്നത് പ്രശ്നത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.
(ശേഷം പിന്നീട്)

ചാർ‌വാകൻ‌ said...

എടോ,നായരേ.ഞണ്ണുക,ഓസിനുതിന്നാന്‍കിട്ടുക,നായരെ തെറിവിളിക്കുക.താനെന്തോന്നൊക്കെയാണടോ..പറയുന്നത്.
ഇതൊക്കെ,അടുക്കളേല്- പെണ്ണുങ്ങടടുത്ത്.മുപ്പതുരൂപാ വാര്‍ഷികവരുമാനമുള്ളവനേയും ,എട്ടുലക്ഷം രൂപായുള്ളവനേയും തന്റെ,ദൈവമല്ലോ
സ്രിഷ്ടിച്ചതും ,പരിപാലിക്കുന്നതും .അവിടെ പോയിപറയ്യൂ......
സം വരണമാണു കാര്യമെങ്കില്‍ നോരക്ഷ.യതി ഒരിക്കല്‍ സൂചിപ്പിച്ചു;ചെറുന്യുനപക്ഷം ,ഭൂരിപക്ഷത്തിനു സം വരണമേര്‍പ്പെടുത്തിയ ഒരേഒരു
രാജ്യം :ഭാരതം .ജാതിസം വരണം എടുത്തുകളയാനുള്ള നിങ്ങടേ..പൂതി..
കരഞ്ഞു തീര്‍ക്കുകയേയുള്ളു.,മറ്റുമാര്‍ഗ്ഗങ്ങളൊന്നും കാണുന്നില്ല.
പിന്നെ,എന്റെ ഭാഗത്തുനിന്നും നായരെ ചിത്തവിളിക്കേണ്ട സന്ദര്‍ഭമുണ്ടായിട്ടില്ല.
പട്ടിണിമാറ്റാനുള്ള ഒറ്റമൂലിയല്ല സം വരണം .അതിനു പണിയെടുക്കണം .പാട്ടമളന്നും ,വെടിവെട്ടം ​,ഗദഗളി,അക്ഷരശ്ളോകം ,സം ബന്ദം തുടങ്ങിയകലാപരിപാടികളില്‍ തലോടി തഴമ്പുപിടിപ്പിച്ചാല്‍പോരാ.കീഴാളജനതയുണ്ടാക്കുന്ന മിച്ചോല്‍പാദനം തിന്നുമുടിച്ച രാജഭരണവും ,മടമ്പിജ്ന്മിവാഴ്ചയും ,ഇനീം പറയും .
സാം മ്പത്തിക സം വരണത്തെ പറ്റിനായരും പറഞ്ഞോ...

ചാർ‌വാകൻ‌ said...

ഒരോഫ് അടിക്കുന്നതില്‍,ക്ഷമചോദിക്കുന്നു.
എണ്‍പതുകളുടെതുടക്കത്തില്‍(വര്‍ഷം -ഓര്‍മ്മയില്ല)തിരുവനന്തപുരത്തുനടന്ന
സമസ്ത-കേരളാ നായര്‍ മഹാസമ്മേളനത്തിന്റെ ചുവരെഴുത്ത്.കൊല്ലം താലൂക്കാ
ഫീസിന്റെ മതിലില്‍ ഇങ്ങനെ:നായന്മാര്‍ ഉറങ്ങുന്ന സിം ഹങ്ങളാണ്,അവരെ
ഉണര്‍ത്തരുത്,ഉണര്‍ന്നാല്‍.....(കുത്തുകുത്ത്,അതായത്,ഉണര്‍ന്നുപോയാല്‍ ഇവിടെയെന്തും സം ഭവിക്കാം )ആരോഒരു വിവരദോഷി,കുത്തിന്റെ ബാക്കിയായി
കരികൊണ്ടിങ്ങനെയഴുതി ചേര്‍ത്തു:ഊമ്പും .മാസങ്ങളോളം അതങ്ങനെകിടന്നു.യാത്രക്കാരെ ചിരിപ്പിച്ചു കൊണ്ട്.മായചുകളയാന്‍പോലുമൊരു സിം ഹവും ആവഴി വന്നില്ല.
ഈ ബൂലോകത്താണു സിം ഹങ്ങളുടെ മൊരള്‍ച്ചകേള്‍ക്കുന്നത്,അതും സം വരണ
സമുദായത്തിലെ പാവങ്ങളേ രക്ഷിക്കാന്‍.ആവുന്നത്ര ഒച്ചവെച്ചു പറയൂ.
ഞാനെന്തെങ്കിലും പറഞ്ഞാല്‍ ജാതിവെറി,ദാ,എതിരവന്‍-കതിരവന്റെ സൈറ്റിലേക്കു ചെല്ലു.റോബിന്‍ ജെഫ്രി,ദേവകീനീലയങ്ങോട്,ഇവര്‍ക്കെതിരെ
കേസ്സുകൊടുത്തിട്ടു വാ..എന്നിട്ട്,ഹിന്ദുമതത്തിന്റെ ബ്രാന്റ് അം ബാസ്സിഡറാവുക.

Anonymous said...

ചാര്‍വാകന്‍,

ചിലര്‍ ഇല്ലാത്ത ഒരു ശത്രുവിനെ മനസ്സില്‍ നിന്നും സങ്കല്പിച്ചു ഉണ്ടാക്കിയെടുത്തു യുദ്ധം ചെയ്യും.. അവരില്‍ ഒരാളാണ് താങ്കള്‍..

അസ്തലവിസ്ത said...

ചാര്‍വാകന്‍ said...
"ജാതിസം വരണം എടുത്തുകളയാനുള്ള നിങ്ങടേ..പൂതി..
കരഞ്ഞു തീര്‍ക്കുകയേയുള്ളു.,മറ്റുമാര്‍ഗ്ഗങ്ങളൊന്നും കാണുന്നില്ല."


അപ്പൊ ജാതി വേണ്ടത് ചാര്‍വാകനെപ്പോലുള്ളവര്‍‌‌ക്ക്, എന്നിട്ട് നാട്യമോ ജാതിക്കെതിരേ പടപൊരുതുന്നവര്‍‌‌.

കുത്തുകുത്തിന്റെ ബാക്കിയായി വേറൊരെണ്നം ഈ അസ്തലന്‍‌‌ പറഞ്ഞുതരാം‌‌. കൊല്ലം താലൂക്കാ
ഫീസിന്റെ മതിലില്‍ തന്നെ. വലിയ അക്ഷരത്തില്‍‌‌.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‍‌‌‌‌ പിന്നെ ചെറിയ അക്ഷരത്തില്‍‌‌‌‌, "പക്ഷേ ഞങ്ങടെ ജാതിക്ക് സം‌‌വരണം വേണം‌‌." ഇതിപ്പോഴും ആ മതിലില്‍‌‌ തന്നെയുണ്ടെന്നാണ്‍‌‌ കേ‌‌ള്‍‌‌വി.

എന്താടോ ചാര്‍വാകാ ചോദ്യം വരുമ്പോ‌‌ള്‍‌‌ പാന്റീസും ബ്രായുമിട്ട് എന്നെ പീഢിപ്പിക്കുന്നേ എന്നൊരു നാട്യം‌‌, ചോദ്യം വേണമെങ്കില്‍ എതിരവനോടും റോബിയോടും ചോദിക്കണമത്രേ. തനിക്കുത്തരം പറയാനുള്ള ആണത്തമില്ലെങ്കില്‍‌‌ ചാന്തുപൊട്ട് കളിക്കാതെ കളഞ്ഞിട്ടു പോടേയ്.

ഒറ്റ ചോദ്യം,
ജാതി തുടരണോ വേണ്ടയോ? യെസ് ഓര്‍‌‌ നോ ഉത്തരം പ്രതീക്ഷിക്കുന്നു.


ആണായിട്ട് നിന്ന് ഒറ്റ ഉത്തരം പറയടോ ചാര്‍‌‌വാകാ. .... ഇതൊരുമാതിരി.... ബ്രിട്ടാനിയ പോലെ ഫിഫ്റ്റി ഫിഫ്റ്റി കളിക്കാതെ.

Anonymous said...

ചാര്‍വാകന്‍,

ഇയാളുടെ മനസ്സില്‍ ഉള്ളത് ഇതല്ലേ..

"" ജീവിത കാലം മുഴുവന്‍ ജാതി സംവരണം തുടെരണം.. ,,
മുതലാളിമാര്‍ക്ക് ആനുകൂല്യം ഒണ്ടേല്‍ കൂടുതല്‍ കാശ് സമ്പാദിക്കാം..,, പാവപ്പെട്ട ജാതിക്കാര്‍ ഭാഗ്യം ഒണ്ടേല്‍ ആനുകൂല്യം കിട്ടും..,, സംവരണം അവകാശമാണ്!! പക്ഷെ, അതൊന്നും ആരും ചോദിക്കാനും പറയാനും പാടില്ല.. ""

ഇതൊക്കെ തുറന്നു പറയാന്‍ ഇത്തിരി ഉളിപ്പുള്ള പോലെ തോന്നുന്നു? അങ്ങനെ ഒരു സാധനം ഒണ്ടോ?
ജാതി പ്രാന്ത് വന്നാല്‍ പിന്നെ എന്ത് ഉളിപ്പ്? തുറന്നു പറഞ്ഞോ ചാര്‍വാകാ... നാണോം മാനോം ഒന്നും പോകില്ലാ... ഇല്ലാത്തത് ഇതുവരെ ആരുടേയും പോയതായി ചരിത്രം ഇല്ല..!! അല്ല..,, ഇയാള്‍ക്ക് എന്നെക്കാള്‍ ചരിത്രവും ചാരിത്ര്യവും ഒക്കെ അറിയാമല്ലോ??

ചാർ‌വാകൻ‌ said...

അസ്തലവിസ്താ,അടിയന്‍ ആണുതന്നെ.ആഒറ്റചോദ്യത്തിനുള്ള ഉത്തരം ,ജാതി-
നിലനിന്നാലും ഇല്ലങ്കിലും ,ജാതിഅടിസ്ഥാനമാക്കിയ സം വരണരീതി തുടരുക
തന്നേ വേണം .നിലനിര്‍ത്തണോ,വേണ്ടയോ എന്നചോദ്യം കേട്ടാല്‍തോന്നും
ആ സുച്ച് തന്റെ കൈയിലാണന്ന്.യുക്തം പോലെചെയ്യു.
പീഡനം നടന്നിട്ടുണ്ടങ്കില്‍,പോലീസില്‍ പരാതികൊടുത്തോളാം
അല്ലാതെ ബ്ളോഗില്‍ ചീത്തപറഞ്ഞ്ന്നും ,ഞങ്ങടെ ജാതിക്കുനൊന്തേ..എന്നുപറഞ്ഞ് പോലീസിനെ കൊണ്ടുവരില്ല.മോനങ്ങടങ്ങ്.

ചാർ‌വാകൻ‌ said...

അസ്തലവിസ്താ,അടിയന്‍ ആണുതന്നെ.ആഒറ്റചോദ്യത്തിനുള്ള ഉത്തരം ,ജാതി-
നിലനിന്നാലും ഇല്ലങ്കിലും ,ജാതിഅടിസ്ഥാനമാക്കിയ സം വരണരീതി തുടരുക
തന്നേ വേണം .നിലനിര്‍ത്തണോ,വേണ്ടയോ എന്നചോദ്യം കേട്ടാല്‍തോന്നും
ആ സുച്ച് തന്റെ കൈയിലാണന്ന്.യുക്തം പോലെചെയ്യു.
പീഡനം നടന്നിട്ടുണ്ടങ്കില്‍,പോലീസില്‍ പരാതികൊടുത്തോളാം
അല്ലാതെ ബ്ളോഗില്‍ ചീത്തപറഞ്ഞ്ന്നും ,ഞങ്ങടെ ജാതിക്കുനൊന്തേ..എന്നുപറഞ്ഞ് പോലീസിനെ കൊണ്ടുവരില്ല.മോനങ്ങടങ്ങ്.

അസ്തലവിസ്ത said...

ഒറ്റ ചോദ്യം,
ജാതി തുടരണോ വേണ്ടയോ? യെസ് ഓര്‍‌‌ നോ ഉത്തരം പ്രതീക്ഷിക്കുന്നു.

---------------
ചാര്‍‌‌വാകന്റെ ഉത്തരം‌‌. ജാതി-
നിലനിന്നാലും ഇല്ലങ്കിലും ,ജാതിഅടിസ്ഥാനമാക്കിയ സം വരണരീതി തുടരുക
തന്നേ വേണം .

--------------------

എന്നുവച്ചാല്‍‌‌ ജാതിവേണം‌‌. അതിന്റെ പേരില്‍‌‌‌‌ കാലാകാലത്തോളം കിട്ടിക്കൊണ്ടിരിക്കുകയും വേണം‌‌. ജാതിയുടെ പേരില്‍‌‌‌‌ കിട്ടിക്കൊണ്ടിരിക്കുന്നത് നിന്നു പോകുമോയെന്നുള്ള വേവലാതിയാണ്‍‌‌‌‌‌‌‌‌‌‌ ഇടക്കിടെ തെറിവിളിയായി പുറത്ത് ചാടിക്കൊണ്ടിരുന്നത്. ചില പിച്ചക്കാരുടെ പോലെ വൃണം ഉണങ്ങാനനുവദിക്കാതെ അതില്‍‌‌ ഇടക്കിടെ കുത്തി ചലവും പഴുപ്പും പുഴുവും‌‌‌‌‌‌ പുറത്ത് ചാടിച്ച് കാണിച്ചുകൊണ്ടുള്ള ഇരക്കല്‍‌‌. വൃണമില്ലെങ്കില്‍‌‌ അതിന്റെ പേരില്‍‌‌ ഇരക്കുന്നതെങ്ങനെ. ഇത്തരം‌‌‌‌ ജീവികളെ സമൂഹത്തില്‍‌‌ ദുര്‍‌‌ഗന്ധവും രോഗവും വിഷവും‌‌‌‌‌‌ പരത്തി അലഞ്ഞു തിരിഞ്ഞു നടക്കാന്‍‌‌ അനുവദിക്കാതെ ബലമായി പിടിച്ച് റ്റെറ്റനസ് ഇഞ്ചക്ഷനും കൊടുത്ത് വൃണം സുഖപ്പെടുത്തി സൈക്യാട്രിസ്റ്റിനെ കാണിക്കുകയാണ്‍‌‌ വേണ്ടത്.

Anonymous said...

ചാര്‍വാകന്‍,

~~~ജാതിഅടിസ്ഥാനമാക്കിയ സം വരണരീതി തുടരുക
തന്നേ വേണം~~~

ഇത്രയെങ്കിലും അവസാനം തുറന്നു സമ്മതിക്കാന്‍ ആണത്തം കാണിച്ചല്ലോ. അതിനു പെരുത്ത്‌ നന്ദി.

അപ്പോള്‍, ഞാന്‍ പറഞ്ഞത് സത്യമല്ലേ? ഇയാള്‍ക്ക് ജാതി ഇവിടെ തുടെരണം... അതിന്റെ പേരില്‍ എന്ത് കിട്ടിയാലും മുതലാളിമാര്‍ അടക്കം നക്കി തിന്നണം. അത് പാവപ്പെട്ട , നിങ്ങള്‍ ചീത്തയും തെറിയും വിളിക്കുന്ന 'സവര്‍ണ്ണ' ഹിന്ദുക്കള്‍ കഷ്ടപ്പെട്ട കാശ് കൊണ്ട് തന്നെ വേണം താനും.. പക്ഷെ, അതൊന്നും പറഞ്ഞു കളിയാക്കാന്‍ ഒരുത്തനും വന്നേക്കരുത്!!

ഒരു കാര്യം മനസ്സിലാക്കൂ... പിച്ചക്കാരന്‍ കോടി രൂപ പിച്ചക്കാശിലൂടെയോ അല്ലാതെയോ സംബാദിച്ചാലും അവന്‍ സമൂഹത്തില്‍ എന്നും പിച്ചക്കാരന്‍ തന്നെ ആയിരിക്കും.. അവന്‍ ബെന്‍സ് കാറില്‍ നടന്നാലും.. അങ്ങനെ മറ്റു കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നവരെ ജീവിതകാലം മുഴുവന്‍ ഊറ്റി ജീവിക്കണം എന്ന് വാദിക്കുന്ന നിങ്ങള്‍ ഒരു നികൃഷ്ട ജീവിയാണ്. നിങ്ങളെ പിച്ചക്കാരുമായി ചേര്‍ത്ത് വച്ചാല്‍ അവര്‍ എന്നെ തല്ലാന്‍ വരും.. കാരണം അവര്‍ പിച്ച തെണ്ടി ആണ് ജീവിക്കുന്നത്. നിങ്ങളോ, പിച്ച തെണ്ടുന്നവന്റെ വരെ പിച്ച ചട്ടിയില്‍ നിന്നും അവകാശം വേണമെന്ന് വാദിക്കുന്ന .... പുരോഗമനക്കാരന്‍!!!!

ജാതി പ്രാന്തിന് പുറമേ നാണവും മാനവും ഇല്ലാതെ വന്നാല്‍ ഒരു വ്യക്തി എങ്ങനെ ഇരിക്കുമെന്ന് ഇപ്പോള്‍ നല്ല ബോധ്യമായി!!

Rejeesh Sanathanan said...

ഹ..........ഹ.............ഹ

ഈ തമാശകളൊന്നും ഒരുമിച്ച് പറഞ്ഞങ്ങ് തീര്‍ത്തുകളയല്ലേ ചര്‍വാകാ.............അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു.....നടക്കട്ടെ നടക്കട്ടെ......

Anonymous said...

സംവരണരീതി ഇതേ രീതിയില്‍ തുടരണം എന്ന് പറഞ്ഞാല്‍ മുതലാളിമാര്‍ക്കും വേണം എന്നര്‍ഥം.. സംവരണം പാവപ്പെട്ടവര്‍ക്കുള്ളതാനെന്നു പോലും വിചാരിക്കരുതല്ലേ??

പിച്ചച്ചട്ടിയില്‍ നിന്ന് കക്കുകയും വേണം, കള്ളന്‍ എന്ന് വിളിക്കുകയുമരുത്, മുതലാളി എന്ന് വിളിക്കുകയും വേണം..

ചാര്‍വാകോ, ഇതൊരു വെടിക്കു തീരില്ലല്ലോ..
ലാലേട്ടന്‍ പറഞ്ഞപോലെ, "" അതിമോഹമല്ലേ മോനെ ദിനേശാ..??""

നിസ്സഹായന്‍ said...

ആര്‍ഷഭാരതീയരെ,സനാതനികളെ,നിങ്ങളില്‍ ഏറ്റവും തഴ്ന്നവരായ ശൂദ്രരരുടെ കേരള പ്രതിനിധികളായ , പീഢിതരായ സര്‍വ്വമാനനായന്മാരെ,
‘ജാതി ഇന്ന് കേരളത്തിന്റെ ജീവിതത്തില്‍ ഒരു പ്രശ്നമല്ലെന്നും,അത് അധ:കൃതന്റെ മനസ്സിലെ വരട്ടുചൊറിയാണെന്നും സംവരണം പറ്റാന്‍ അവരത് ചൊറിഞ്ഞുകൊണ്ടിക്കുമെന്നും അല്ലാത്തപ്പോള്‍ ആരും കേറി ജാതിചൊറിയരുതെന്ന് ശഠിക്കുകയും ചെയ്യും.’ എന്നതാണെല്ലോ അധമന്മാരെക്കുറിച്ചുള്ള നിങ്ങളുടെ പൊതുപരാതി.
1) കുറച്ചുനാള്‍ മുന്‍പ് കട്ടപ്പനയിലെ ഒരു ക്ഷേത്രത്തില്‍ നിന്നും ദളിത് പൂജാരിയെ RSS-കാര്‍ തല്ലിയോടിച്ച കാര്യം നിങ്ങളെല്ലാം പത്രത്തില്‍ വായിച്ചിരിക്കും.
2) പാലക്കാട്ടെ മുതലമടയില്‍ ചക്ലിയാന്മാര്‍ക്ക് ബാര്‍ബര്‍ഷാപ്പുകളില്‍ മുടിവെട്ടാന്‍ അനുവാദമില്ലാത്തതും അവര്‍ക്ക് ചായക്കടയില്‍ പ്രത്യേകം സ്റ്റീല്‍ ടംബ്ലറിലെ ചായകൊടുക്കൂ എന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതും വിവാദമായതും ഓര്‍ക്കുന്നുണ്ടാകും. ഇത് ഇന്നും തുടരുന്നു.
3)ശാസ്താംകോട്ടയില്‍ പോലീസുകാര്‍ ദളിതനെ മലം തീറ്റിച്ച വിവാദസംഭവം.
(സമാനമായ കേസുകള്‍ കൂടെക്കൂടെ ഇവിടെയും ഇന്ത്യയൊട്ടാകെയും അരങ്ങേറുന്നുണ്ട്.)
4)കേരളത്തിലങ്ങോളമിങ്ങോളം എവിടെയൊക്കെ ശക്തിസ്വാധീനമുണ്ടോ അവിടെയൊക്കെ ആഢ്യത്വവും ജാതിമാഹാത്മ്യവും വിളംബരം ചെയ്യുകയും അവര്‍ണ്ണരെ പീഢിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മനുഷ്യാവകാശക്കമ്മീഷന്‍ റിപ്പോര്‍ട്ടുകളും പോലീസ് കേസുകളും പരിശോധിച്ചാല്‍ മതി.(പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍)
5)ഹിന്ദുമതം അതിലെ എല്ലാ ജാതികള്‍ക്കും തുല്യസ്ഥാനവും തുല്യാവകാശങ്ങളും കൊടുക്കുമെങ്കില്‍ ,പൂജാവിധികളും മന്ത്രതന്ത്രാദികളും വേദാന്തവും പഠിച്ച അബ്രാഹ്മണരെ(നായരുള്‍പ്പെടെ) ദേവസ്വത്തിന്റെതുള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാരാ‍ക്കുന്നതില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് യോഗക്ഷേമസഭയോടൊപ്പം NSS -ഉം പ്രകടിപ്പിച്ചതെന്തിന് ?. ജ്ഞാനമുള്ള ഏത് ജാതിക്കാരനും ബ്രഹ്മണനെന്നല്ലേ വയ്പ്. ബ്രഹ്മണത്വം ജന്മാവകാശമോ? ജ്ഞാനാര്‍ജ്ജിതമോ?
6) ഇന്ന് ജാതിമതചിന്തകള്‍ ,പുതിയ തലമുറയില്‍ അതിശക്തമായിതിരിച്ചു വരുന്നു എന്നതിന് തെളിവാണ്, ഇപ്പോള്‍ കുട്ടികളുടെ പേരിനു പിമ്പില്‍ ജാതിമാഹാത്മ്യ വാലുകള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മന്നത്ത് പത്മനാഭനും മറ്റും നവോത്ഥാനചിന്തയുടെ ഭാഗമായി ഉപേക്ഷിച്ച സാധനമാണ് അധോഗമനത്തിന്റെ ഇക്കാലത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
7)കേരളത്തില്‍ RSS,BJP,മറ്റു ഹൈന്ദവസംഘടകള്‍ ഇവയുടെയൊക്കെ സംഘാടകരിലും നേതാക്കളിലും ഭൂരിപക്ഷവും, ന്യൂനപക്ഷമായ സവര്‍ണ്ണരായതെങ്ങിനെ ?
വര്‍ത്തമാന സമൂഹത്തില്‍ ജാതി സജീവമാണെന്ന് മേല്‍ ഉദാഹരണങ്ങള്‍ തെളിയിക്കുന്നു.ഇനിയുമുണ്ട് ആയിരമായിരം ഉദാഹരണങ്ങള്‍. ഹിന്ദുമതം ഉള്ളടത്തോളം ജാതി നിലനില്‍ക്കും. കാലത്തിനനുസരിച്ച് പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍. ലോകത്തിലെ ഏറ്റവും വൃത്തികെട്ട, ഹീനമായ ,പൈശാചികമായ ,ക്രൂരമായ ഹിന്ദുമതത്തെ തകര്‍ത്തുകൊണ്ടുമാത്രമെ ജാതി ഇല്ലാതാക്കാനും സാര്‍വത്രികമായ പുരോഗതി നേടാ‍നുമാകൂ.

നിസ്സഹായന്‍ said...

ഇന്ന് വര്‍ദ്ധിത വീര്യത്തോടെ പുനരാനയിച്ചുകോണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളില്‍ ; ക്ഷേത്രാചാരാനുഷ്ഠാനങ്ങളിലും യാഗയജ്ഞാദികളിലും നേതൃത്വപരമായ പങ്കു വഹിക്കുന്നത് നായര്‍ സമുദായമാണ്. ജാതിമാഹാത്മ്യം ഉറപ്പിച്ചെടുക്കുന്നതിന് അവര്‍ പ്രതിലോമഹൈന്ദവമൂല്യങ്ങളെയും മാമൂലുകളെയും താങ്ങുമ്പോള്‍ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയിലെ വെറും ശൂദ്രരായ അവര്‍ പിന്തുടര്‍ന്നിരുന്ന ലജ്ജാകരമായ , മൃഗതുല്യമായ,സ്വയം അനുഭവിച്ചിരുന്ന പാരമ്പര്യം ഓര്‍മ്മിപ്പിക്കേണ്ടിവരും.അവഹേളിക്കാനോ വേദനിപ്പിക്കാനോ അല്ല. സ്വന്തം ‘ജാതി’, മേന്മയുടെയും മാഹത്മ്യത്തിന്റെയും മുദ്രയല്ലെന്നും അതുപേക്ഷിച്ച് മനുഷ്യനായിത്തീരുവാനുള്ള വിനയം തോന്നിപ്പിക്കാന്‍ വേണ്ടിയുമാണ് ഇവിടെ അതിന് ശ്രമിക്കുന്നത്. ഒപ്പം ഹൈന്ദവമൂല്യങ്ങളെ ഒന്ന് മനസ്സിലാക്കാനും.
മരുമക്കത്തായ സമ്പ്രദായം നിലനിര്‍ത്തിയിരുന്ന രണ്ടു ജാതികളാണ് നായരും നമ്പൂതിരിയും‍. മറ്റെല്ലാ ജാതികള്‍ക്കും മക്കത്തായമായിരുന്നു. സ്വന്തം വീട്ടില്‍ മക്കള്‍ക്ക് തങ്ങളുടെ അച്ഛനാരാണെന്ന് അറിയാനുള്ള ഭാഗ്യം ഇല്ലായിരുന്നു.ഭാര്യയുടെ(അച്ചി) വീട്ടില്‍ വല്ലപ്പോഴും വന്നുപ്പോകുന്നയാള്‍ മാത്രമാണ് ഭര്‍ത്താവായ നായര്‍. കുട്ടികളുടെ കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത് അച്ഛന് പകരംഅമ്മാവനായിരുന്നു.കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമില്ലായിരുന്നു. സ്വന്തം നാ‍യരെ നിസ്സാര കാര്യത്തിനുപോലും ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. ഇതു കൂടാതെ അച്ചിയെ ഇഷ്ടപ്പെടുന്ന ഏത് ബ്രാഹ്മണനും ഇവരുമായി ‘സംബന്ധം’ കൂടാമായിരുന്നു. രാത്രിയില്‍ ചൂട്ടും കത്തിച്ച് പിടിച്ച് മുന്‍പെ നടക്കുന്ന കാര്യസ്ഥന്‍നായര്‍, നമ്പൂതിയെ അദ്ദേഹത്തിന്റെ പൂതിക്കനുസരിച്ചുള്ള അച്ചി വീട്ടിലേയ്ക്ക് സംബന്ധത്തിനായി എഴുന്നള്ളിക്കുമായിരുന്നു.ഒരുപക്ഷേ അത് സ്വന്തം അച്ചിയുടെ അടുക്കലേക്കുമാകാം !! അച്ചിവീട്ടിലേക്ക് വരുന്ന ‘ഭര്‍ത്തവുനായര്‍’ വീടിന്റെ തിണ്ണയില്‍ സ്വന്തം പായും തലയിണയും കണ്ടാല്‍ ആരോ നമ്പൂരിസംബന്ധക്കാരന്‍ അകത്തുണ്ടെന്ന് മനസ്സിലാക്കി സ്ഥലം വിട്ടുകൊള്ളണം.വെണ്മണിക്കവികളുടെ ‘അച്ചിചരിതങ്ങള്‍’ കേട്ടിട്ടില്ലേ! ഉണ്ണിയച്ചിചരിതം,ഉമയമ്മയച്ചിചരിതം,അമ്മുവച്ചിചരിതം...അങ്ങിനെ അങ്ങിനെ. അച്ചിമാരുടെ പ്രകടനത്തില്‍ നിര്‍വൃതിയടഞ്ഞ് ആഹ്ലാദ ചിത്തരായി മതിമറന്നെഴുതിവിട്ട വെണ്മണി നമ്പൂര്യാരുടെ ശൃംഗാരശ്ലോകങ്ങളെല്ലാം അശ്ലീലസാഹിത്യത്തിന് ഉത്തമോദാഹരണങ്ങളത്രേ ! പക്ഷെ പയ്യെപ്പയ്യെ അച്ചിമാര്‍ പ്രകടനവൈഭവത്തോടോപ്പം നമ്പൂരിമാരുടെ സ്ഥലവും സ്വത്തും കൈക്കലാക്കിപ്പോന്നു. കേരളത്തില്‍ നമ്പൂതിരി സമുദായം ക്ഷയിക്കാനുണ്ടായ കാരണങ്ങളിലൊന്ന് ഇതുകൂടിയാണെന്ന് ഓര്‍ക്കുക;അവരുടെ സ്ഥാനത്ത് നായര്‍ ശക്തരായതും!.ഓ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’എഴുതപ്പെടുന്ന കാലത്തൊക്കെ നിലനിന്നിരുന്ന വ്യവസ്ഥിതി ഇതായിരുന്നു(1889) .സൂരിനമ്പൂതിരിപ്പാടുമായുള്ള സംബന്ധത്തില്‍ നിന്നും ഒഴിഞ്ഞു നിന്ന ഇന്ദുലേഖ ഒരു സാമൂഹിക വിപ്ലത്തിന് തുടക്കം കുറിക്കുകയായിരുന്നു.നായര്‍ സമുദായത്തിലെ ചീഞ്ഞളിഞ്ഞ ഈ സംസ്ക്കാരത്തിനെതിരെ ഒരുപാട് നായര്‍ യുവാക്കള്‍ കലാപം നടത്തിയാണ് സമുദായം ഈഅവസ്ഥയെ തരണം ചെയ്തത്.
ആര്‍ഷഭാരതസംസ്ക്കാരത്തെക്കുറിച്ച് തൊണ്ടപൊട്ടിയലറുന്ന സനാതനികളെ , പറയൂ ഇതിനെക്കാള്‍ മൂല്യവത്തായ നിങ്ങളുടെ ധര്‍മ്മവും സംസ്ക്കാരവും ഏതായിരുന്നു ?, എന്തായിരുന്നു? എന്നായിരുന്നു?ഉണ്ടെങ്കില്‍ പറയൂ !!. ആര്‍ഷഭാരതികളെ നിങ്ങള്‍ ഗര്‍വ്വോടെ കൈതണ്ടയില്‍ കെട്ടുന്ന വര്‍ണ്ണച്ചരടുകളും ഏലസ്സുകളും കുങ്കുമക്കുറികളും തറവാടിന്റെ അഭിമാനചിഹ്നങ്ങളായ ഓട്ടുവിളക്കും നിലവിളക്കും കിണ്ടിയും കോളാമ്പിയും കസവുസാരിയൊന്നുമായിരുന്നില്ല നിങ്ങളുടെ സംസ്ക്കാരം.!! വേദോപനിഷത്തുക്കലും പുരാണങ്ങളും ഇതിഹാസങ്ങളും എത്രയോ നികൃഷ്ടവും നീചവും മനുഷ്യ വിരുദ്ധവുമായിരുന്നെന്നും പരിശോധിക്കേണ്ടതുണ്ട്. ചരിത്രബോധമില്ലതെ ഭാരതീയ പൈതൃകം(India Heritage) ചുമന്നു നടക്കുന്നവര്‍
മലത്തില്‍ മുങ്ങി നാറ്റമെന്തെന്ന് അറിയാന്‍ പറ്റാതായിരിക്കുന്ന അവസ്ഥയിലാണ്. അതിനാല്‍ ദുരഭിമാനമുദ്രകള്‍ വലിച്ചെറിയൂ!. മനുഷ്യരാകൂ!.
നിങ്ങളുടെ സംവരണത്തെ സംബന്ധിക്കുന്ന നിലപാടുകള്‍ക്ക് പിന്നീട് മറുപടി പറയുന്നതാണ്.

Anonymous said...

നിസ്സഹായന്‍,
നിങ്ങളുടെ ചരിത്രവും ചാരിത്ര പ്രസംഗവും ഒക്കെ ഇഷ്ടപ്പെട്ടു.. ഈ കോണക ഭാഷ എവിടുന്നു കിട്ടി? നിങ്ങള്ക്ക് ഇന്നലെകളില്‍ ജീവിക്കണമെങ്കില്‍ ജീവിച്ചു കൊള്ളൂ... എന്തിനാ ഇന്നും നാളെയുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ ബുദ്ധിമുട്ടിക്കാന്‍ വരുന്നത്?
ഇത് രണ്ടു വെടിക്കു പോലും തീരുകേലല്ലോ.. തമ്പുരാനേ!!!

Anonymous said...

നിസ്സഹായന്‍,
വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ കുറെ സംഭവങ്ങള്‍ അക്കമിട്ടു നിരത്തിയല്ലോ?? എവിടുന്നു കിട്ടി ഇതൊക്കെ? കഥകള്‍ പറഞ്ഞിട്ട് ഇതൊക്കെ നടക്കുന്നതാനെന്നും നടന്നതാണെന്നും പറയല്ലേ...

കുറച്ചു നാള്‍ മുന്‍പേ സത്തയും കൂട്ടരും ഒക്കെ പുണ്യമാണ് ചെയ്യുന്നത് എന്ന് പറഞ്ഞു പിച്ചും പേയും ഒക്കെ പറയുന്നത് കണ്ടാരുന്നല്ലോ? എന്തോന്നാ ഇതൊക്കെ? കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ?

അസ്തലവിസ്ത said...

"‘ജാതി ഇന്ന് കേരളത്തിന്റെ ജീവിതത്തില്‍ ഒരു പ്രശ്നമല്ലെന്നും,അത് അധ:കൃതന്റെ മനസ്സിലെ വരട്ടുചൊറിയാണെന്നും സംവരണം പറ്റാന്‍ അവരത് ചൊറിഞ്ഞുകൊണ്ടിക്കുമെന്നും അല്ലാത്തപ്പോള്‍ ആരും കേറി ജാതിചൊറിയരുതെന്ന് ശഠിക്കുകയും ചെയ്യും.’ എന്നതാണെല്ലോ അധമന്മാരെക്കുറിച്ചുള്ള നിങ്ങളുടെ പൊതുപരാതി."

അങ്ങനെ പറഞ്ഞോ, ആർ? എപ്പോ? പറഞ്ഞത് ഇങ്ങനെയാണ്‍‌‌‌‌.
"എന്നുവച്ചാല്‍‌‌ ജാതിവേണം‌‌. അതിന്റെ പേരില്‍‌‌‌‌ കാലാകാലത്തോളം കിട്ടിക്കൊണ്ടിരിക്കുകയും വേണം‌‌. ജാതിയുടെ പേരില്‍‌‌‌‌ കിട്ടിക്കൊണ്ടിരിക്കുന്നത് നിന്നു പോകുമോയെന്നുള്ള വേവലാതിയാണ്‍‌‌‌‌‌‌‌‌‌‌ ഇടക്കിടെ തെറിവിളിയായി പുറത്ത് ചാടിക്കൊണ്ടിരുന്നത്. ചില പിച്ചക്കാരുടെ പോലെ വൃണം ഉണങ്ങാനനുവദിക്കാതെ അതില്‍‌‌ ഇടക്കിടെ കുത്തി ചലവും പഴുപ്പും പുഴുവും‌‌‌‌‌‌ പുറത്ത് ചാടിച്ച് കാണിച്ചുകൊണ്ടുള്ള ഇരക്കല്‍‌‌. വൃണമില്ലെങ്കില്‍‌‌ അതിന്റെ പേരില്‍‌‌ ഇരക്കുന്നതെങ്ങനെ. ഇത്തരം‌‌‌‌ ജീവികളെ സമൂഹത്തില്‍‌‌ ദുര്‍‌‌ഗന്ധവും രോഗവും വിഷവും‌‌‌‌‌‌ പരത്തി അലഞ്ഞു തിരിഞ്ഞു നടക്കാന്‍‌‌ അനുവദിക്കാതെ ബലമായി പിടിച്ച് റ്റെറ്റനസ് ഇഞ്ചക്ഷനും കൊടുത്ത് വൃണം സുഖപ്പെടുത്തി സൈക്യാട്രിസ്റ്റിനെ കാണിക്കുകയാണ്‍‌‌ വേണ്ടത്."

ആകെയൊന്നു വെട്ടിത്തിരുത്തി പറയാത്തത് പലതും തിരുകിക്കേറ്റി പറഞ്ഞത് പലതും വിഴുങ്ങിയിട്ടാണല്ലോ നിസ്സഹായന്‍‌‌ മറുപടി പറയാന്‍‌‌ ഇറങ്ങിയിരിക്കുന്നത്.

(ശേഷം പിന്നീട്)

അസ്തലവിസ്ത said...

നായര്‍‌‌ സമുദായത്തില്‍‌‌‌‌ നിലനിന്നിരുന്ന സം‌‌ബന്ധവും മരുമക്കത്തായവും എല്ലാവര്‍‌‌ക്കും അറിയാവുന്നത് തന്നെയാണ്‍‌‌‌‌ നിസ്സഹായാ. എല്ലാവരും പത്താം‌‌ ക്ലാസു കഴിഞ്ഞിട്ടു തന്നെയാണ്‍‌‌ കമ്പ്യൂട്ടര്‍‌‌‌‌ ഉപയോഗിച്ചു തുടങ്ങിയിട്ടുള്ളത്. എന്നിരുന്നാലും‌‌‌‌‌‌ നായര്‍‌‌ സമുദായത്തില്‍‌‌ ഒരു കാലത്ത് നിലനിന്നിരുന്ന ആചാരങ്ങളെക്കുറിച്ച് നിസ്സഹായനുള്ള അഗാധമായ വിഷമം‌‌ മനസ്സിലാക്കുന്നു, വരവുവച്ചിരിക്കുന്നു. പോരേ?

പക്ഷേ, ഇന്നും ജാതി വേണമെന്ന് വാദിക്കുന്നവരെയും ജാതിയുടെ പേരില്‍‌‌ തെറിവിളി നടത്തുന്നവരെയും‌‌‌‌ ന്യായീകരിക്കാന്‍‌‌ ഇതൊക്കെ വിവരിക്കുന്നതിന്റെ കാര്യം മനസ്സിലാവുന്നില്ല.

"എന്നുവച്ചാല്‍‌‌ ജാതിവേണം‌‌. അതിന്റെ പേരില്‍‌‌‌‌ കാലാകാലത്തോളം കിട്ടിക്കൊണ്ടിരിക്കുകയും വേണം‌‌. ജാതിയുടെ പേരില്‍‌‌‌‌ കിട്ടിക്കൊണ്ടിരിക്കുന്നത് നിന്നു പോകുമോയെന്നുള്ള വേവലാതിയാണ്‍‌‌‌‌‌‌‌‌‌‌ ഇടക്കിടെ തെറിവിളിയായി പുറത്ത് ചാടിക്കൊണ്ടിരുന്നത്. ചില പിച്ചക്കാരുടെ പോലെ വൃണം ഉണങ്ങാനനുവദിക്കാതെ അതില്‍‌‌ ഇടക്കിടെ കുത്തി ചലവും പഴുപ്പും പുഴുവും‌‌‌‌‌‌ പുറത്ത് ചാടിച്ച് കാണിച്ചുകൊണ്ടുള്ള ഇരക്കല്‍‌‌. വൃണമില്ലെങ്കില്‍‌‌ അതിന്റെ പേരില്‍‌‌ ഇരക്കുന്നതെങ്ങനെ. ഇത്തരം‌‌‌‌ ജീവികളെ സമൂഹത്തില്‍‌‌ ദുര്‍‌‌ഗന്ധവും രോഗവും വിഷവും‌‌‌‌‌‌ പരത്തി അലഞ്ഞു തിരിഞ്ഞു നടക്കാന്‍‌‌ അനുവദിക്കാതെ ബലമായി പിടിച്ച് റ്റെറ്റനസ് ഇഞ്ചക്ഷനും കൊടുത്ത് വൃണം സുഖപ്പെടുത്തി സൈക്യാട്രിസ്റ്റിനെ കാണിക്കുകയാണ്‍‌‌ വേണ്ടത്."

എന്നു പറഞ്ഞതിന്റെ മറുപടി തന്നെയാണോ നിസ്സഹായന്‍ പറഞ്ഞു വരുന്നത്?

ജാതി തുടരണമെന്നും‌‌ സംവരണം ജാതി/മത അടിസ്ഥാനത്തില്‍‌‌ തന്നെ വേണമെന്നും‌‌‌‌ വാശി പിടിക്കുന്ന എല്ലാ ലക്ഷാധിപതികളും പറയുന്നതാണ്‍‌‌ നിസ്സഹായന്‍‌‌ പറയുന്ന ഈ ചരിത്രം‌‌. അതൊന്നും ഇല്ലാത്തതുമല്ല, പക്ഷെ വിഷയം അതല്ല. ഇന്നും ജാതി വേണമെന്നും ജാതിയുടെ അടിസ്ഥാനത്തില്‍‌‌‌‌ തന്നെ സം‌‌വരണം വേണമെന്നും പറയുന്നതോടൊപ്പം‌‌‌‌‌‌ ജാതി പറഞ്ഞ് തെറിവിളിക്കുകയും ചെയ്യുന്ന പരാദജീവികളെക്കുറിച്ചെന്താണ്‍‌‌‌‌ നിസ്സഹായന്റെ അഭിപ്രായം‌‌. പണ്ടത്തെ അതേ ജാതി വ്യവസ്ഥയാണ്‍‌‌ ഇന്നും നിലനില്ക്കുന്നത്. തലകീഴായി വച്ചിരിക്കുകയാണെന്ന് മാത്രം‌‌.

(ശേഷം പിന്നീട്)

Mr. K# said...

നമ്പൂതിരിമാര്‍ കുലത്തൊഴില്‍ പലരും ചെയ്യുന്നില്ല. അതിനാല്‍ ശാന്തിയെ കിട്ടാന്‍ വലിയ ബുദ്ധിമുട്ട്. അബ്രാഫ്മണരായ ശാന്തിമാരെ വെക്കുന്നതില്‍ ഭിന്നാഭിപ്രായം. എനിക്ക് പൂജാവിധികളറിയാകുന്ന ആരായാലും മതിയെന്ന കൂട്ടത്തിലാണ്.
ക്ഷേത്രം ഉടമസ്ഥരായ വിശ്വ ഹിന്ദു പരിഷത്തും, തന്ത്രിയും എതിരല്ല. പക്ഷെ എന്റെ കൂടെ നില്‍ക്കുന്ന പ്രധാനികള്‍ സഹകരിക്കുന്നില്ല.

ഈയിടെ ഒരു ബ്ലോഗില്‍‌‌ വായിച്ചതാണ്‍‌‌‌‌

നിസ്സഹായനോട് ഒരു അഭ്യര്‍‌‌‌‌ത്ഥന, ജാതി, മതം എന്നിവയുടെ പേരിലുള്ള അടിപിടിക‌‌ള്‍‌‌ക്കിടയില്‍‌‌ ദയവായി യാതൊരു ആധാരവുമില്ലാതെ ബിജെപി, ആര്‍‌‌എസ്‌‌‌‌‌‌എസ് തുടങ്ങിയ രാഷ്ട്രീയപാര്‍‌‌ട്ടികളുടെ പേര്‍‌‌ വലിച്ചിഴക്കരുത്. സ്വാര്‍‌‌‌‌ത്ഥത്തിനു വേണ്ടി എഴുതിവിടുന്നതാണെങ്കിലും ഒരാളെയെങ്കില്‍‌‌ ഒരാളെ, തെറ്റിദ്ധരിപ്പിക്കാന്‍‌‌ ഇത്തരം ആരോപണങ്ങ‌‌ള്‍‌‌ ധാരാളം‌‌‌‌.

മറ്റു പരിപാടിക‌‌ള്‍‌‌ മുടക്കണ്ട.

അസ്തലവിസ്ത said...

പട്ടിണിപ്പാറയില്‍‌‌ വച്ച് എട്ടുവീട്ടില്‍‌‌ രാഘവന്‍‌‌‌‌പിള്ള നടത്തിയ ക്രൂരകൃത്യം കൂടി വിവരിച്ചാലേ നിസ്സഹായന്റെ ലിസ്റ്റ് പൂര്‍‌‌‌‌ണ്ണമാവൂ. നിസ്സഹായന്‍‌‌ ആ സം‌‌ഭവം എങ്ങനെ വിട്ടുപോയെന്നാണ്‍‌‌‌‌ മനസ്സിലാകാത്തത്. എന്തായാലും‌‌‌‌‌‌‌‌‌‌ സംഭവത്തിന്റെ വീഡിയോ യുട്യൂബില്‍‌‌‌‌‌‌‌‌‌‌ അപ്‌‌‌‌‌‌ലോഡ് ചെയ്തിട്ടുണ്ട്. മറക്കാതെ കാണണേ.

(ശേഷം പിന്നീട്)

ഒരു ഈശ്വരവിശ്വാസി said...

ചര്‍വകോ
വരരുചിയുടെ കഥ കേട്ടിട്ടുണ്ടോ?ഒരു പറയി ഭാര്യ ആയി തീരുമെന്ന് ഒരു അശരീരി ( അന്ന് ജീവിച്ചിരുന്ന ഏതോ സുധാകാരന് പറഞ്ഞത്) കേട്ട് , പഠിച്ച പണി പതിനെട്ടും നോക്കി ആ പറയിയെ തട്ടികളയന്‍. ജനിച്ചപ്പോള്‍ തന്നെ കൊലപാതകം ആസൂത്രണം ചെയ്തു നോക്കി. പക്ഷെ വിധി അനുവദിച്ചില്ല. ഒരു ഈസ്വരവിശ്വാസി ആയതുകൊണ്ടാവും എനിക്ക് വിധിയിലോക്കെ നല്ല വിശ്വാസമാണ്. ആ കഥയിലേക്ക്‌ വരാം. തലയില്‍ ഒരാണി അടിച്ചാണ് ടിയാന്‍ ജനിച്ചയുടനെ ആ പെണ്‍കൊച്ചിനെ പെട്ടിയിലാക്കി ഒഴുക്കി വിട്ടത്‌. ഒരു ബ്രാഹ്മണ കുടുംബം ആ കൊച്ചിനെ കയ്യോടെ നീന്തിയെടുത്തു അവരുടെ കൊച്ചാക്കി വളര്‍ത്തി. ബ്രാഹ്മണരുടെ കൂടെ കഴിഞ്ഞതുകൊണ്ടാവും പെങ്കൊച്ചിനു നല്ല വിവരം വച്ചു.

അങ്ങനെ ഒരു ദിവസം നമ്മുടെ കഥനയകന് ഊര് തെണ്ടി നടന്ന വഴി ഈ ബ്രാഹ്മണകുടുംബത്തില് എത്തി ചേരുകയും. അവിടെ ചെന്നപ്പോഴേ. സ്വതവേ അല്പം ബുധികൂടുതലുള്ള വരരുചി പറഞ്ഞു തനിക്ക്‌ നൂറു കൂട്ടം കറികള്‍ കൂട്ടി ഊണുവേണം , അതിനു ശേഷം നാലുപേരെ തിന്നണം, പിന്നെ നാലുപേര് ചുമക്കുകയും വേണമെന്ന്. ബ്രാഹ്മണ കുടുംബം ഞെട്ടി. പക്ഷെ പെന്കൊച്ചു വഴിയുണ്ടാക്കി. ഇഞ്ചിക്കറി കൂട്ടി ചോറും , അതിനു ശേഷം വെറ്റില, പാക്ക്, ച്ചുന്നംപ്‌, പുകയില ഇവകൂട്ടി മുറുക്കാനും , ഒരു കട്ടിലില്‍ കിടന്നുറങ്ങാനും സൗകര്യം ചെയ്തു കൊടുത്തു. ടിയാണ് പെണ്ണിനെ ഇക്ഷ പിടിച്ചു. അങ്ങനെ വിവാഹവും കഴിച്ചു. പക്ഷെ ആദ്യരാത്രിയില്‍ വളരെ അടുത്ത് കണ്ടപ്പോ പെണ്ണിന്റെ തലയിലെ പണ്ട് തറച്ച ആണിയുടെ പണ്ട് കെട്ടി ടിയാന്‍ ഞെട്ടുകയും പിന്നെ ഭാര്യയെയും കൂട്ടി തീര്തടനതിനു പോകുകയും ചെയ്തു. പോകുന്ന വഴിയില്‍ ഓരോ വര്‍ഷവും ഒരു പൈതങ്ങളും ഉണ്ടായി.. വാ കീറിയ ദൈവം അന്നം തരുമെന്നും അതുകൊണ്ട് ഉണ്ടായ പൈതങ്ങളെ എല്ലാം വഴിയില്‍ ഉപേക്ഷിച്ചു പോരാനും വരരുചി പെണ്ണുമ്പിള്ളക്ക് കല്പന കൊടുത്തു. അങ്ങനെ പാവം എല്ലാത്തിനെയും വഴിയില്‍ ഉപേക്ഷിച്ചു അവസാനം പന്ത്രണ്ടാമാതെതിനെ ഉപേക്ഷിക്കില്ലെനു പറഞ്ഞു നോക്കിയപ്പോ ലതിനു വായും ഇല്ല. അതാണ് വയില്ലകുന്നിലപ്പന്‍. ബാക്കിയുള്ള എല്ലാരേയും അന്ന് നിലവിലിരുന്ന പത്തു ജാതിക്കാര്‍ക്കും കിട്ടി. ഒരുവന്‍ ഭ്രാന്തനായി...അത് നിങ്ങളെ പോലെ തന്നെയുള്ള ഒരു പാര്‍ടി. കേട്ട് കാണും നാറാണത്ത്‌ ഭ്രാന്തന്‍. ബ്രാഹ്മണര്‍ക്ക് കിട്ടിയത്‌ അഗ്നിഹോത്രി, പിന്നെ പാണനാര്‍, പാക്കനാര്‍, അങ്ങനെ നീണ്ടു പോകും. ഇവരെക്കുറിച്ച് വല്ലതും അറിയാമോ? ഇടയ്ക്കു സമയം കിട്ടുമ്പോ നാറിയ കമ്മ്യുണിസ്റ്റ്‌ മനിഫെസ്റൊകള്‍ മറ്റിവചു ഇതൊക്കെ കൂടി വായിക്കണം. നമ്മുടെ നാടിന്‍റെ ചരിത്രം ആണ്.

അപ്പൊ പറഞ്ഞു വന്നത് ഈ പറയുന്ന ആള്‍ക്കാരുടെ പിന്തലമുരക്കാര്‍ ആണ് നമ്മളെല്ലാവരും. പക്ഷെ നമ്മുടെ എല്ലാം മുത്തശ്ശി പറയി തന്നെ. അപ്പൊ സംവരണം തനിക്ക്‌ മാത്രം അവകാശപ്പെട്ടതാണെന്ന് എങ്ങനെ പറയും?

ചാർ‌വാകൻ‌ said...

സം ഘപ്പൂരക്കളി നടക്കട്ടേ,പിന്നോക്കജനത മുതലാളിമാരും ,പിച്ചക്കാര്‍ നായന്മരും ,അവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്ന ഭീകരന്മാരെ
നമ്മുക്കോന്നിച്ചു നേരിടാം .നേരമൊന്നു വെളുത്തോട്ടെ.
അച്ചിവീട്ടീന്ന് ഷെയറുകിട്ടിയത് ആപ്പാടെ സര്‍ക്കാരിനു കൊടുത്തു.
പാടത്തും ,പറമ്പത്തും ,വെയിലില്ലാ,മഴയില്ലാതെ പണിയേടുത്ത മൊതലെല്ലാം
സര്‍ക്കാരിലടച്ചു.സര്‍ക്കാരതെല്ലാം ,സം വരണത്തിന്റെ കണക്കില്‍ പണക്കാരയ
ഈ വ്രിത്തികെട്ട പരിക്ഷകള്‍ക്കുകൊടുക്കുന്നു.അഹിലലോക നായരേ ഉണരുവിന്‍
പറയിപെറ്റ പന്തിരുകുലമെന്നു കേട്ടിരുന്നു.കഥയിപ്പഴാ മനസ്സിലായേ..നായ്നി.
കമ്പിട്ടിളക്കി ചിത്രകാരന്റെ കടിവാങ്ങി പോലിസ്സില്‍ പരാതിക്കുപോയകഥയറി
യാവുന്നതിനാല്‍ ഞാന്‍ ഓടി..ആ ചില്ലക്ഷരത്തിനുള്ള ശക്തി,ച്ന്ദ്രനുദിച്ചപ്പൊ
തൊടങ്ങിയതാ.പോയി വല്ല മേഘങ്ങളിലെങ്ങാന്‍ ഒളിക്കാന്‍ നോക്കാം .

Anonymous said...

കുതിരവട്ടന്‍,

ഞാന്‍ ആ ലിങ്ക് പരിശോധിച്ചു.. ആര്‍ എസ്‌ എസ് ദളിത്‌ പൂജാരിയെ തല്ലിയോടിച്ച സംഭവം പത്രത്തില്‍ വായിച്ചു എന്നേ നിസ്സഹായന്‍ പറഞ്ഞുള്ളൂ.. ദേശാഭിമാനി ആയിരിക്കും എന്ന് അനുമാനിക്കാം.. അവരാണല്ലോ, സി പി എം കാര്‍ തല്ലു കൊടുക്കുമ്പോള്‍ നാട്ടുകാര്‍ എന്നും, നാട്ടുകാര്‍ തല്ലിയാല്‍ ആര്‍ എസ്‌ എസ് എന്നും എഴുതി പിടിപ്പിക്കുന്നത്..
താങ്കള്‍ക്കറിയുമോ എന്നറിയില്ല, ആര്‍ എസ്‌ എസ് ദളിതരെ സ്വാഗതം ചെയ്യാന്‍ സവര്‍ണ്ണ ഹിന്ദുക്കളെ ആഹ്വാനം ചെയ്യുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടന ആണ്. അവരെ കുറിച്ചുള്ള എന്റെ ഒരു പോസ്റ്റ്‌ വികി പീഡിയ തര്‍ജിമ ചെയ്തത് വായിക്കുമല്ലോ..

അസ്തലവിസ്ത,

രാഘവന്‍‌‌‌‌പിള്ള നടത്തിയ ക്രൂരകൃത്യം ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു.. പത്രം ഏതാണെന്ന് പറയേണ്ടല്ലോ.. തെങ്ങില്‍ കെട്ടിയിട്ടാണ് ടിയാന്‍ കാര്യം സാധിച്ചത്!!! :-)

അസ്തലവിസ്ത said...

ചാര്‍‌‌വാകന്‍‌‌ തകര്‍‌‌ത്തു. തന്റെ സ്വന്തം അഭിവന്ദ്യ നേതാവിനെയാണ്‍‌‌‌‌ തൊട്ടുമുകളിലെ കമന്റില്‍‌‌ ചാര്‍‌‌വാകന്‍‌‌ കടിക്കാത്ത പട്ടിയെന്നും കമ്പിട്ടിളക്കിയാല്‍‌‌‌‌ മാത്രം കടിക്കുന്ന പട്ടിയെന്നുമൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്തെങ്കിലുമാകട്ടെ, തള്ള ചവിട്ടിയാല്‍‌‌ പിള്ളക്ക് കേടില്ലെന്നാണല്ലോ, നടക്കട്ടെ... നടക്കട്ടെ. ഈ തള്ളയോടൊന്നേ പറയാനുള്ളൂ, കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാണ്ടാവരുത്. ഈ കുട്ടി പണ്ടൊരു സഹബ്ലോഗറെ വിശേഷിപ്പിച്ചത് "പുലയന്‍ നംബൂരിയായതുപോലെ " എന്നായിരുന്നു. അന്നേ മനസ്സിലായതാണ്‍‌‌‌‌ ജാതി നിര്‍‌‌മാര്‍‌‌‌‌ജ്ജനമാണ്‍‌‌‌‌ ഈ കുട്ടികളുടെ ലക്ഷ്യമെന്ന്. കുട്ടി കുറച്ചു നാളായി നല്ല കുട്ടിയായി നടക്കുന്നത് കൊണ്ട് ആ കുട്ടിയെ മനപ്പൂര്‍വം ഒഴിവാക്കുന്നതാണ്‍‌‌‌‌. താനായിട്ട് കുട്ടിയായോ പട്ടിയായോ ആ അവതാരത്തെ വലിച്ചിഴച്ചു കൊണ്ട് വരരുത്, അതും ജീവിച്ചു പോട്ടെടോ.

വിഷയത്തിലേക്ക് വരാം‌‌, ഒരു സാധാരണ ഇന്ഡ്യാക്കാരന്റെ 12 ഇരട്ടി വരുമാനമുള്ളവനും സം‌‌വരണം വേണം‌‌ അല്ലെങ്കില്‍‌‌ ഞങ്ങ‌‌ള്‍‌‌ക്ക് സം‌‌വരണം കിട്ടില്ല എന്നു പറഞ്ഞ് നടക്കുന്ന ചിലരുണ്ട്. ഞാന്‍ നേരത്തേ പറഞ്ഞ ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുന്ന വിഭാഗം‌‌. ഇവര്‍‌‌ക്കാണ്‍‌‌ ജാതി നിലനില്ക്കണമെന്നും ജാതി അടിസ്ഥാനത്തില്‍‌‌ തന്നെ സം‌‌വരണം വേണമെന്നും നിര്‍‌‌ബന്ധം‌‌. കൊറേക്കാലമായല്ലോടോ തൊരന്നു തിന്നല്‍‌‌‌‌‌‌, തൊരന്നു തിന്നുന്നത് നിര്‍‌‌ത്തിക്കൂടേടോ, കുടും‌‌ബത്ത് വേണ്ടത്ര ഇല്ലേടോ എന്നൊക്കെ ആരെങ്കിലും ചോദിച്ചാല്‍‌‌ ഉടനേ തുടങ്ങും‌‌ നായര്‍ സമുദായത്തില്‍‌‌ നിലനിന്നിരുന്ന സം‌‌ബന്ധത്തെക്കുറിച്ചും മരുമക്കത്തായത്തെക്കുറിച്ചും പറഞ്ഞ് കണ്ണീരൊഴുക്കലും‌‌ പിന്നാക്ക സമുദായത്തിനോട് ഇങ്ങനെയോക്കെ ചോദിക്കാന്‍ തനിക്ക് എങ്ങനെ മനസ്സു വന്നെടോ എന്നുള്ള പരിദേവനവും‌‌. ജാതി ഇന്നും‌‌‌‌‌‌ നിലനില്ക്കണമെന്ന് പറയുന്ന താനേതു വിഭാഗത്തില്‍‌‌ പെടും ചാര്‍‌‌വാകാ? പിന്നാക്ക സമുദായത്തിനെ ഇന്നും പുരോഗമിക്കാന്‍‌‌ അനുവദിക്കാതെ ആട്ടിന്‍‌‌ തോലണിഞ്ഞ് അവര്‍‌‌ക്കിടയില്‍‌‌‌‌‌‌ നിന്ന് അവര്‍‌‌ക്കവകാശപ്പെട്ടതൊക്കെ ഊറ്റിയെടുക്കുന്നവരുടെ കൂട്ടത്തില്‍‌‌ താനുമുണ്ടോ ചാര്‍‌‌വാകാ? ജന്മിത്വത്തിനെക്കുറിച്ച് പറയുമ്പോ‌‌ള്‍‌‌ അവരുടെ ഭൂമി പാട്ടത്തിനെടുത്ത് അധഃസ്ഥിതനെക്കൊണ്ട് പണിയെടുപ്പിച്ച് ഇടയില്‍‌‌‌‌ നിന്ന് മൃഷ്ടാന്നം ഭുജിച്ചിരുന്ന മധ്യവര്‍‌‌ത്തികളെ എന്തേ മറക്കുന്നൂ ചാര്‍‌‌വാകാ? ജന്മി പണിയെടുക്കാതെയാണ്‍‌‌ തിന്നിരുന്നത്, ശരി തന്നെ, ഈ മധ്യവര്‍‌‌ത്തികളും അങ്ങനെ തന്നെയായിരുന്നു. പണിയെടുത്തിരുന്നത് പുലയനും പറയനുമൊക്കെയായിരുന്നു. അവസാനം ഭൂപരിഷ്കരണം വന്നപ്പോഴോ. പാട്ടത്തിനെടുത്തവനായി പുതിയ ജന്മി. അടിയാളന്‍‌‌ അന്നും അടിയാളന്‍‌‌ ഇന്നും അടിയാളന്‍‌‌. മധ്യവര്‍‌‌ത്തിയുടെ പറമ്പില്‍‌‌ അന്നും ഇന്നും വിയര്‍‌‌പ്പൊഴുക്കി പണിയെടുക്കുന്നവന്‍‌‌‌‌. അവന്റെ അരി കട്ടു തിന്നുമ്പോഴെങ്കിലും നിര്‍‌‌ത്തിക്കൂടേടോ സ്വയമുള്ള പിന്നാക്കന്‍‌‌ വിളി.
തനിക്ക് വേണ്ടി ഒരു വീഡിയോ ദേ ഇവിടെ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. അത് കണ്ടിട്ട് വാ. എന്നിട്ടാകാം‌‌‌‌ ബാക്കി.

Anonymous said...

സത്യത്തില്‍ ജാതിയുടെ പേരില്‍ സംവരണം മുതലാളിമാര്‍ക്കും വേണം എന്ന് വാദിക്കുന്നവര്‍ പാവപ്പെട്ട അര്‍ഹതയുള്ള താഴ്ന്ന ജാതിയില്‍ പെട്ടവരുടെ കഞ്ഞിയില്‍ ആണ് പാറ്റ ഇടുന്നത്.. എന്നിട്ട് അവര്‍ക്ക് വേണ്ടി വാദിക്കുന്നവരെ ജന്മിമാര്‍..മാടമ്പിമാര്‍ എന്നൊക്കെ വിളിച്ചു പഴം പുരാണം വളച്ചൊടിച്ചു തെറി വിളിച്ചു നിശബരാക്കാന്‍ നോക്കും..

അങ്ങനെ ഒക്കെ പാവങ്ങളെ പറ്റിച്ചു സുഖിച്ചു ജീവിക്കാം എന്ന് മനക്കോട്ട കെട്ടണ്ട കേട്ടോ... ചാര്‍വാകന്‍ മുതലാളീ...

എന്തിനും വരട്ടു വാദങ്ങളുമായി വന്നു സമൂഹത്തില്‍ ഒരുമക്ക് വേണ്ടി ശ്രമിക്കുന്നവരെ കൂകി തോപ്പിക്കാം എന്നും കരുതേണ്ടാ..

"സര്‍വതും നാശം ഭവന്തു.." - നിങ്ങളെ പോലെ ഉള്ള എല്ലാ നാശങ്ങള്‍ക്കും നാശം സംഭവിക്കട്ടെ...

chithrakaran:ചിത്രകാരന്‍ said...

സങ്കുചിത മത വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനും,പരിപാലിക്കുന്നതിനും
ഒരുതരം ചോറ്റുപട്ടാളത്തെയാണ് മതങ്ങളും,രാജഭരണാധികാരികളും നിയോഗിച്ചിരുന്നത്.
ഇസ്ലാം,ക്രൈസ്തവ മതങ്ങള്‍ അനാഥരേയും,യത്തീമുകളേയും
ഉപയോഗിച്ച് മതം വളര്‍ത്തിയിരുന്നതുപോലെ ഹൈന്ദവമതത്തില്‍ ബ്രാഹ്മണരുടെ എച്ചിലുണ്ട് നടന്ന
സവര്‍ണ്ണരെയാണ് മത കിങ്കരന്മാരായി ഉപയോഗിച്ചിരുന്നതെന്നുകാണാം.ഈ കിങ്കരന്മാരെ ആവശ്യത്തിനു വാര്‍ത്തെടുക്കുന്നതിനായി വ്യഭിചാരം
ദിവ്യമായ ആരാധനാരീതിയായി വ്യാഖ്യാനിച്ചുകൊണ്ടുള്ള പുരാണേതിഹാസങ്ങള്‍ രചിച്ച്
സവര്‍ണ്ണ സ്ത്രീകളെ പാകപ്പെടുത്തി എടുക്കുകയായിരുന്നു
ബ്രാഹ്മണ്യം. അതിനാല്‍ ... വകയിലെവിടെയെങ്കിലും തന്തസ്ഥാനത്തു വരുന്നതിനാല്‍ ബ്രാഹ്മണര്‍ പറയുന്നതെന്തും വിഴുങ്ങാനല്ലാതെ ഏതിരായി ഒന്നും ഉരിയാടാന്‍ ഈ പിഴപ്പിക്കപ്പെട്ട ജാതികള്‍ക്കു ത്രാണിയുണ്ടാകില്ലെന്ന് ബ്രാഹ്മണ്യത്തിനറിയാം.
പണിക്കരുടെ ജാതി സംഘടനയുടെ ബ്രാഹ്മണാഭിമുഖ്യത്തിന്റെ കാരണവും ജാതിവാലിന്റെ വളവുതന്നെയായിരിക്കണം.

നായരെന്തു പിഴച്ചു എന്ന പോസ്റ്റിന്റെ തലക്കെട്ടിന്റെ
ഉത്തരം ഊഹിക്കാവുന്നതല്ലേയുള്ളു ? നായരെ പിഴപ്പിച്ചവരെ ചൂണ്ടിക്കാണിക്കുകയോ തൊട്ടുകാണിക്കുകയോ ചെയ്താല്‍പ്പോലും അതു ബോധ്യപ്പെടാനുള്ള സ്വാതന്ത്ര്യബോധം നായര്‍ക്കുണ്ടാകുമോ? നായര്‍ക്ക് അതിനു സാധിക്കുമോ ? അഥവ സാധിക്കുന്ന നിമിഷം അയാള്‍ നായരല്ലാതാകും... ജാതി വാലില്ലാത്ത നന്മനിറഞ്ഞ മനുഷ്യനാകും !!! ഈ ചര്‍ച്ചയുടെ ധനാത്മക പരിണാമം അങ്ങനെയാണെങ്കില്‍ ഈ പോസ്റ്റ് ധന്യമെന്നു പറയാം.
ആശംസകള്‍...

chithrakaran:ചിത്രകാരന്‍ said...

സങ്കുചിത മത വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനും,പരിപാലിക്കുന്നതിനും
ഒരുതരം ചോറ്റുപട്ടാളത്തെയാണ് മതങ്ങളും,രാജഭരണാധികാരികളും നിയോഗിച്ചിരുന്നത്.
ഇസ്ലാം,ക്രൈസ്തവ മതങ്ങള്‍ അനാഥരേയും,യത്തീമുകളേയും
ഉപയോഗിച്ച് മതം വളര്‍ത്തിയിരുന്നതുപോലെ ഹൈന്ദവമതത്തില്‍ ബ്രാഹ്മണരുടെ എച്ചിലുണ്ട് നടന്ന
സവര്‍ണ്ണരെയാണ് മത കിങ്കരന്മാരായി ഉപയോഗിച്ചിരുന്നതെന്നുകാണാം.ഈ കിങ്കരന്മാരെ ആവശ്യത്തിനു വാര്‍ത്തെടുക്കുന്നതിനായി വ്യഭിചാരം
ദിവ്യമായ ആരാധനാരീതിയായി വ്യാഖ്യാനിച്ചുകൊണ്ടുള്ള പുരാണേതിഹാസങ്ങള്‍ രചിച്ച്
സവര്‍ണ്ണ സ്ത്രീകളെ പാകപ്പെടുത്തി എടുക്കുകയായിരുന്നു
ബ്രാഹ്മണ്യം. അതിനാല്‍ ... വകയിലെവിടെയെങ്കിലും തന്തസ്ഥാനത്തു വരുന്നതിനാല്‍ ബ്രാഹ്മണര്‍ പറയുന്നതെന്തും വിഴുങ്ങാനല്ലാതെ ഏതിരായി ഒന്നും ഉരിയാടാന്‍ ഈ പിഴപ്പിക്കപ്പെട്ട ജാതികള്‍ക്കു ത്രാണിയുണ്ടാകില്ലെന്ന് ബ്രാഹ്മണ്യത്തിനറിയാം.
പണിക്കരുടെ ജാതി സംഘടനയുടെ ബ്രാഹ്മണാഭിമുഖ്യത്തിന്റെ കാരണവും ജാതിവാലിന്റെ വളവുതന്നെയായിരിക്കണം.

നായരെന്തു പിഴച്ചു എന്ന പോസ്റ്റിന്റെ തലക്കെട്ടിന്റെ
ഉത്തരം ഊഹിക്കാവുന്നതല്ലേയുള്ളു ? നായരെ പിഴപ്പിച്ചവരെ ചൂണ്ടിക്കാണിക്കുകയോ തൊട്ടുകാണിക്കുകയോ ചെയ്താല്‍പ്പോലും അതു ബോധ്യപ്പെടാനുള്ള സ്വാതന്ത്ര്യബോധം നായര്‍ക്കുണ്ടാകുമോ? നായര്‍ക്ക് അതിനു സാധിക്കുമോ ? അഥവ സാധിക്കുന്ന നിമിഷം അയാള്‍ നായരല്ലാതാകും... ജാതി വാലില്ലാത്ത നന്മനിറഞ്ഞ മനുഷ്യനാകും !!! ഈ ചര്‍ച്ചയുടെ ധനാത്മക പരിണാമം അങ്ങനെയാണെങ്കില്‍ ഈ പോസ്റ്റ് ധന്യമെന്നു പറയാം.
ആശംസകള്‍...

നിസ്സഹായന്‍ said...

"കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ ഹിന്ദുക്കള്‍ ബാഹ്യമായി നേരിടുന്ന
പ്രശ്നമാണ് മതംമാറ്റം."
ഹിന്ദുമതം അസഹനീയമായി തോന്നുന്നതിനാലല്ലെ ആളുകള്‍ മതം
മാറുന്നത്.സമത്വം, തുല്യമായ അവകാശങ്ങള്‍ ഇവ ഹിന്ദുമതത്തില്‍ ഇല്ല. കൂടാതെ ഉച്ചനീചത്വവും സവര്‍ണ്ണ പീഢനവും കേരളമൊഴിച്ചുള്ള സ്ഥലങ്ങളില്‍ തീവ്രവുമാണ്. മതം മാറിപ്പോയവരെ തിരികെ കൊണ്ടുവരാനുള്ള പീഢനവും
വ്യാപകമാണ്. എല്ലാം മോഹനലാലന്നായന്മാരുടെ ‘എട്ടുവീട്ടില്‍ രാഘവന്‍പിള്ള’
മോഡല്‍ ക്രൂരക്രിത്യങ്ങളാണെന്നല്ലേ അസ്തവിസ്തമാര്‍ ധരിച്ചിരിക്കുന്നത്.

നിസ്സഹായന്‍ said...

"കേരളത്തിലെ ഹിന്ദുക്കള്‍ എന്നുപറഞ്ഞാല്‍ ബ്രാഹ്മണരോ ക്ഷത്രിയരോ വൈശ്യരോ ശൂദ്രരോ എന്നല്ല മലയാളികള്‍ എന്നാ സമൂലമായ വംശത്തെയാണ് നാം കാണുന്നത്. എന്നാല്‍ തികഞ്ഞ അപകര്‍ഷതാ ബോധം മൂലം ജാതിപിശാചു ബാധിച്ച ചിലര്‍ തങ്ങളുടെ പൂര്‍വികന്മാര്‍ അന്നത്തെ സവര്‍ണര്‍ മൂലം അവഹേളിക്കപ്പെട്ടുവെന്നും, മര്‍ദ്ധിക്കപ്പെട്ടുവെന്നും ആരോപിച്ചു ഇന്നിന്റെ സമൂഹ വെവസ്ഥിതിയെ സുസ്ഥിരമാല്ലാതക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്."

ലോകത്തിലെ ഏറ്റവും വൃത്തികെട്ട മതമായ ഹിന്ദുമതത്തെ മഹത്വവത്ക്കരിച്ചുകൊണ്ടും അതിന്റെ രാഷ്ട്രീയസാംസ്ക്കാരികസംഘടനകളിലെ വര്‍ഗ്ഗീയജാതിഭ്രാന്തന്മാരായ നേതാക്കളെ ആരാധിച്ചുകൊണ്ടും ബൂലോകത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ള നായര്‍ ശൂദ്രാണികളെ കാണുമ്പോള്‍ അവരുടെ പൈതൃകം ഓര്‍മ്മിപ്പിക്കാതിരിക്കുന്നതെങ്ങിനെ ?

മനുഷ്യ വിദൂഷകന്‍ said...

നിസ്സഹായന്‍
ഹിന്ദുമതത്തില്‍ സമത്വമില്ലെന്നു വിളിച്ചുപറഞ്ഞു പുതുക്രിസ്ത്യാനി ആയവര്‍ പെരുവഴിയില്‍ ആയതായി അറിയാമോ. നവമുസ്ലീം അതായത് പുതുമുസ്ലീം എന്നൊരു കൂട്ടവും ഉണ്ട്. താരതമ്യേന ഇസ്ലാം മതം സ്വീകരിച്ചവരില്‍ പുതുതായി മതം സ്വീകരിച്ചവരെ അന്ഗീകരിക്കാറുണ്ട് എങ്കിലും ക്രൈസ്തവരില്‍ അവരിന്നും ദളിത്‌ ക്രിസ്ത്യനോ അല്ലെങ്കില്‍ പുതു ക്രിസ്ത്യാനിയോ ആണ്. പിന്നെന്തു സമത്വം

മനുഷ്യ വിദൂഷകന്‍ said...

ചിത്രകാരന്‍
ഹിന്ദുമതം പ്രച്ചരിപ്പിചിരിപ്പിച്ചു എന്നിരുന്നുവെങ്കില്‍ ഇത്തരം ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നല്ലോ. എന്തിനു പ്രചാരണം പോയിട്ട് ഉത്തേജനം പോലും ഫാസിസ്റ്റ്‌ വിളിയിലൂടെ ഒതുക്കാനല്ലേ എല്ലാവരുടെയും ശ്രമം.

നിസ്സഹായന്‍ said...

“ഏറ്റവും ആക്രമണങ്ങള്‍ നേരിടുന്നത്‌ കേരളത്തിലെ നായര്‍ സമൂഹവുമാണ്. കേരളത്തില്‍ ബ്രാഹ്മണര്‍ താരതമ്യേന അംഗസംഖ്യാബലം കുറവായതിനാലാവും മിക്കവാറും ജാതിഭ്രാന്തിന്റെ വക്താക്കള്‍ ബ്രാഹ്മണരെ അപേക്ഷിച്ച് നായര്‍ സമൂഹത്തില്‍ ഉള്ളവരെ ഇരയാക്കുന്നത്. എവിടെ ബ്ലോഗില്‍ നായര്‍ എന്നാ പേര് കണ്ടാലും വിഷലിപ്തമായ മനസ്സുള്ള ചിലര്‍ അവരെ തേജോവധം ചെയ്യാനും അവരുടെ മുന്‍തലമുറക്കാരെ ആക്ഷേപിക്കാനും കച്ചകെട്ടിയിറങ്ങിയിറങ്ങിയിരിക്കുന്നു.”

ലോകത്തിലെ ഏറ്റവും വൃത്തികെട്ട മതമായ ഹിന്ദുമതത്തെ മഹത്വവത്ക്കരിച്ചുകൊണ്ടും അതിന്റെ രാഷ്ട്രീയ-സാംസ്ക്കാരികസംഘടനകളിലെ വര്‍ഗ്ഗീയജാതിഭ്രാന്തന്മാരായ നേതാക്കളെ ആരാധിച്ചുകൊണ്ടും ബൂലോകത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ള നായര്‍ ശൂദ്രാണികളെ കാണുമ്പോള്‍ അവരുടെ പൈതൃകം ഓര്‍മ്മിപ്പിക്കാതിരിക്കുന്നതെങ്ങിനെ ?ബ്രാഹ്മണ്യം കേരളത്തില്‍ ക്ഷയിച്ചപ്പോള്‍ നവബ്രാഹ്മണരായി മാറിയിരിക്കയാണ് ശൂദ്രാ‍മണികള്‍. ഇതൊക്കെ കാണുമ്പോള്‍ വല്ലതും പറഞ്ഞു പോകും ക്ഷമിക്ക്യ! അത് തേജോവധം ചെയ്യലും മുന്‍തലമുറയെ ആക്ഷേപിക്കലുമായി കരുതേണ്ട കാര്യമില്ല.

നിസ്സഹായന്‍ said...

മനുഷ്യവിദൂഷകാ,
പുതുകൃസ്ത്യാനിക്കും പുതുമുസ്ലീമിനും അവരുടെ പുതിയതാവളങ്ങളിലും രക്ഷകിട്ടാ‍തെ വന്നതെങ്ങനെ ?! ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്ണ്യവും ജാതിസമ്പ്രദായവും ആ മതങ്ങളും സ്വീകരിച്ചതുകൊണ്ടല്ലെ ഈ ഗതികേടുണ്ടായത്. കേരളത്തിലെ ലത്തീന്‍ കത്തോലിക്കരൊഴിച്ചുള്ള സവര്‍ണ്ണ ക്രൈസ്തവരിലധികവും, പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികള്‍, ഇപ്പോഴും തങ്ങളുടെ ബ്രഹ്മണപാരമ്പര്യവും നായര്‍പാരമ്പര്യവും അവകാശപ്പെടുന്നുണ്ടെന്നത് ഓര്‍ക്കുക. സവര്‍ണ്ണര്‍ തന്നെയാണെല്ലൊ ക്രിസ്തുമതത്തിലേയ്ക്ക് പ്രലോഭിതരായി ആദ്യം ചെന്നെത്തിയത്. അവര്‍ അവിടെ എത്തിയപ്പോള്‍തന്നെ പുറകെ എത്താന്‍ സാധ്യതയുള്ള അവര്‍ണ്ണാതികളെ ഹൈന്ദവസംസ്ക്കാരമുപയോഗിച്ച് കൈകാര്യം ചെയ്യുമെന്ന് ഉറപ്പാ‍യിരുന്നല്ലോ!
എന്തിനധികം പറയുന്നു. ഹിന്ദുമതത്തിന്റെ വൃത്തികേടുകളെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്നുവന്ന ലോകത്തിലെ എറ്റവും ഭേദപ്പെട്ട സൈദ്ധാന്തികാടിത്തറയുണ്ടയിരുന്ന ബുദ്ധമതത്തെപ്പോലും മലിനീകരിക്കാനും ജാതിവത്ക്കരിക്കാനും ഹിന്ദുമതത്തിനായില്ലേ. ഹിന്ദുമതമെന്ന കാളകൂടവിഷം വ്യാപിച്ചിരിക്കുന്ന ഭാരതത്തില്‍ മനുഷ്യത്വം പുലരുന്ന കാര്യം കാക്ക മലര്‍ന്നുപറക്കുന്ന കാലത്തേ നടപ്പിലാവുകയുള്ളു.ഇത് നശിക്കാതെ ആരും രക്ഷപെടില്ല.

മനുഷ്യ വിദൂഷകന്‍ said...

നിസ്സഹയാന്‍
പുതിയ പാളയത്തില്‍ ചെന്നിട്ടും രക്ഷയില്ലെങ്കില്‍ എന്തിനു പാളയം മാറണം. പ്രലോഭനങ്ങള്‍ വെറും വ്യാജമായിരുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ തിരിച്ചു വന്നു പറഞ്ഞുകൊടുക്കാന്‍ അവര്‍ക്ക് കടമയില്ലേ. പുതിയ ഉടുപ്പണിഞ്ഞു പുതിയ ദൈവത്തിനു വേണ്ടി പാട്ട് പാടിയെങ്കിലും അവരിന്നും സവര്‍ണര്‍ ആണെങ്കില്‍ പിന്നെന്തു ക്രിസ്ത്യാനി.

Anonymous said...

ഭാരതത്തില്‍ ഹിന്ദു എന്നാല്‍ ഏതെങ്കിലും ഒരു ചട്ടക്കൂടില്‍ കഴിയുന്നവരോ, അതിനുള്ളില്‍ ഇട്ടു വളര്തപ്പെടുന്നവരോ അല്ല എന്ന സത്യം അറിയുമെങ്കിലും അറിയാത്തതായി ഭാവിക്കുന്നവരാന് പുരോഗമനവാദികളും, മത പരിവര്തന സഹായികളും. അവര്‍ ഹിന്ദു എന്നത് നിക്രുഷ്ടമാനെന്നു വരുത്തിതീര്‍ക്കാന്‍ ഗൂഡ ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. അതിനായി പല രീതിയില്‍ പ്രവര്‍ത്തനങളും ആലോചനകളും നടത്തി ഹിന്ദുക്കളെ അവനവന്റെ ധര്‍മ്മത്തില്‍ വിശ്വാസമില്ലാതാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു. ജാതി പറഞ്ഞു അപമാനിക്കുന്നു. ഹിന്ദു എന്താണെന്ന് പറഞ്ഞു മനസ്സിലാക്കുന്നവരെ കൂടി ഫാസിസ്റ്റ് എന്നും സവര്‍ണര്‍ എന്നും വിളിച്ചാക്ഷേപിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ വെറും വിഫല ശ്രമം മാത്രമാണെന്ന് മനസ്സിലാക്കുമല്ലോ.

നിങ്ങളെ പോലെ ധാരാളം പേര്‍ സനാതന ധര്‍മ്മത്തിന്റെ തണലില്‍ വളര്‍ന്നു ആ ധര്‍മ്മത്തിന്റെ കടക്കല്‍ കോടാലി വക്കാന്‍ വെമ്പുന്നു. അങ്ങനെ ഉള്ളവരെ ചെറുക്കാന്‍ ഇവിടെ ഭാരതത്തിന്റെ സംസ്കാരത്തെയും ധര്‍മ്മങ്ങളെയും സംരക്ഷിക്കുന്ന സംഘടനയും ദേശസ്നേഹികളും ഒണ്ടു എന്ന് കൂടി മനസ്സിലാക്കുക. പഴയ വ്യവസ്ഥിതികളും പറഞ്ഞു ഹിന്ദുവിനെ തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ-മത മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ തടയാനായി ഹിന്ദുക്കള്‍ ജാതി-വര്‍ണ്ണ-പ്രാദേശിക-വിശ്വാസ വത്യാസമില്ലാതെ സംഘടിക്കും. ഹിന്ദു ജാതി വത്യാസമില്ലാതെ സംഘടിച്ചാല്‍ അത് ഹിന്ദു സംഘടനകളെ ആണ് ശക്തിപ്പെടുത്തുന്നത് എന്നാറിയാവുന്ന ദേശദ്രോഹികള്‍ എങ്ങനെയും അതിനു തടയിടാന്‍ നോക്കും. നിങ്ങള്‍ എത്ര അധര്‍മ്മം വിളമ്പിയാലും അതിനു സാധിക്കില്ല എന്ന് സ്നേഹത്തോടെ പറയട്ടെ..

മനുഷ്യ വിദൂഷകന്‍ said...

ഹിന്ദുവിനെ തെറി പറഞ്ഞാലേ ഞാന്‍ പുരോഗമനവാദിയാകൂ എന്ന് കരുതുന്നവരോട് എന്തുപറയും. സായിപ്പിനെ തൃപ്തനാക്കാന്‍ സ്വന്തം അപ്പനെ തെറി വിളിക്കുന്നവരുടെ കഥ തന്നെ ഇതും.
ഹിന്ദു ഹിന്ദുവിന് വേണ്ടി സംസാരിച്ചാല്‍ ഫാസിസ്റ്റ്‌. എന്നാല്‍ മറ്റുള്ളവര്‍ മതം മാറ്റിയാലും അതില്‍ പ്രശ്നമില്ല. അതില്‍ ഇടപെടുകയോ അതിനെതിരെ സംസാരിക്കുകയോ ചെയ്താലും ഫാസിസ്റ്റ്‌.

നിസ്സഹായന്‍ said...

സതേ,
“കുറച്ചു നാള്‍ മുന്‍പേ സത്തയും കൂട്ടരും ഒക്കെ പുണ്യമാണ് ചെയ്യുന്നത്
എന്ന് പറഞ്ഞു പിച്ചും പേയും ഒക്കെ പറയുന്നത് കണ്ടാരുന്നല്ലോ? എന്തോന്നാ ഇതൊക്കെ? കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ?”
‘അനന്തപുരിയിലെ നീചാധിപ’നില്‍ ഒരു കമന്റിട്ടപ്പോള്‍ അത് നേരെ ചൊവ്വേ വായിച്ചു മനസ്സിലാക്കുമെന്നു വിചാരിച്ചു.അതിന്റെ പൊരുള്‍ താങ്കള്‍ക്കും മറ്റ് സവര്‍ണ്ണ ശൂദ്രാണികള്‍ക്കും മനസ്സിലായില്ലെന്നുമാത്രമല്ല,സനാതനധര്‍മ്മത്തിന്റെ സ്തുതിപാഠകരായ സതയേയും കൂട്ടരെയും പിന്താങ്ങിയെഴുതിയാതാണെന്ന്
തെറ്റിദ്ധരിക്കുകയും ചെയ്തു. അതൊന്നുകൂടെ വായിക്കൂ.എന്റെ ബ്ലോഗിലുണ്ട്. ആക്ഷേപഹാസ്യം തീരെ മനസ്സിലാകില്ലെന്നുണ്ടോ?
മനസ്സിലായാല്‍ കുഴപ്പം ആര്‍ക്കാണെന്ന് തിരിയും! ഇത്രയും
ഗ്രഹണശേഷിയില്ലാത്ത, സംവേദനക്ഷമതയില്ലാത്ത കൂപമണ്ഡൂകങ്ങളോട് സംവദിക്കാന്‍ വരുന്നതില്‍പ്പരം വിഢ്ഢിത്തം വേറെയില്ലെന്നറിയാം.മിണ്ടാതെ
പോകാനും വയ്യല്ലൊ !

“നിങ്ങള്ക്ക് ഇന്നലെകളില്‍ ജീവിക്കണമെങ്കില്‍ ജീവിച്ചു കൊള്ളൂ... എന്തിനാ ഇന്നും നാളെയുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ ബുദ്ധിമുട്ടിക്കാന്‍ വരുന്നത്?
ഇത് രണ്ടു വെടിക്കു പോലും തീരുകേലല്ലോ.. തമ്പുരാനേ!!! വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ കുറെ സംഭവങ്ങള്‍ അക്കമിട്ടു നിരത്തിയല്ലോ?? എവിടുന്നു കിട്ടി ഇതൊക്കെ? കഥകള്‍ പറഞ്ഞിട്ട് ഇതൊക്കെ നടക്കുന്നതാനെന്നും നടന്നതാണെന്നും പറയല്ലേ..”
‘ഇന്നലെ’കളുടെ തുടര്‍ച്ചയാണ് ‘ഇന്ന് ’, ഇന്നിന്റെ തുടര്‍ച്ചയാണ്
‘നാളെ’കള്‍. ആര്‍ഷഭാരത സംസ്ക്കാരത്തിന് 5000-വര്‍ഷത്തെ പഴക്കം എന്നൊക്കെ സനാതനികള്‍ പ്രസംഗിക്കുകയും എഴുതുകയും
ചെയ്യാറുണ്ടല്ലോ.അവരെന്തിനാ ഓര്‍ത്താല്‍ കയ്ക്കുന്ന ഇന്നലെകളുടെ
കണക്കെടുക്കുന്നത് ?!, ഇന്നും നാളെയും മാത്രം ജീവിക്കാനാഗ്രഹിക്കുന്നവര്‍, ഇതാ
ആര്‍ഷഭാരതസംസ്ക്കാരം ഇന്നുമുതല്‍ തുടങ്ങുകയാണ് എന്നു പറഞ്ഞാല്‍
പോരായിരുന്നൊ? വൃത്തികെട്ട ഇന്നലെകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാ‍യ, നീതിപൂര്‍വ്വമായ ‘ഇന്ന് ’ സൃഷ്ടിച്ചുവെച്ചിട്ടാണോ, ഇന്നും നാളെയുമായി ജീവിക്കുന്നത് ?
പണ്ടൊക്കെ വെടിപൊട്ടിക്കാതെ തീര്‍ക്കാ‍മായിരുന്നു. ഇന്ന് എത്രപൊട്ടിച്ചാലും തീരില്ലമക്കളെ !! അക്കമിട്ടു നിരത്തിയ കെട്ടുകഥകള്‍ ഒരു തമാശക്ക് ചേര്‍ത്തതാണ്.അസ്തലവിസ്തയുടെ ശേഷക്കാരന്‍ മോഹനലാലന്നായര്‍
പറഞ്ഞുതന്ന സംഭവങ്ങളാണ്.ശൂദ്രാണികളുടെ ക്രൂരകൃത്യങ്ങള്‍ക്ക് ഒരു പൊടിപ്പും
തൊങ്ങലും ഒക്കെ ചാര്‍ത്തണ്ടെ,അതിനുവേണ്ടി ചെയ്തതാണ്,വിട്ടുകള !!!!

അസ്തലവിസ്ത said...

"എല്ലാം മോഹനലാലന്നായന്മാരുടെ ‘എട്ടുവീട്ടില്‍ രാഘവന്‍പിള്ള’ മോഡല്‍ ക്രൂരക്രിത്യങ്ങളാണെന്നല്ലേ അസ്തവിസ്തമാര്‍ ധരിച്ചിരിക്കുന്നത്. "

നിന്ന നില്പില്‍‌‌ നിസ്സഹായന്‍‌‌‌‌‌‌ കുറേ വാര്‍‌‌ത്തക‌‌ള്‍‌‌ സൃഷ്ടിക്കുന്നതു കണ്ടപ്പോഴാണ്‍‌‌ ഇതൊക്കെ മലയാളി കുറേ കണ്ടതാണെന്നറിയിക്കാന്‍‌‌ ബോയിങ്ങ് ബോയിങ്ങ് എന്ന സിനിമയിലെ ഒരു കോമഡി സീനിന്റെ ക്ലിപ്പ് കൊടുത്തു. അപ്പോ‌‌ള്‍‌‌ ആ സിനിമയില്‍‌‌‌‌ അഭിനയിച്ച അഭിനേതാവിന്റെ ജാതി പറഞ്ഞ് മറുപടി. ഇങ്ങനെയാണോ നിസ്സഹായാ എല്ലാ സിനിമയും കാണുന്നേ. എല്ലാ സിനിമാ നടന്മാരുടേയും ജാതി അറിഞ്ഞു വച്ചിരിക്കുകയാണല്ലേ. ജാതിവെറിയില്ലാത്ത ഒരു മനുഷ്യനാണ്‍‌‌ ആ ക്ലിപ്പ് കാണുന്നതെങ്കില്‍‌‌ ,വാര്‍‌‌ത്ത കെട്ടിച്ചമച്ചതിനെ കളിയാക്കുകയാണെന്ന് മനസ്സിലാക്കിയേനേ. അല്ലെങ്കില്‍‌‌ കെട്ടിച്ചമച്ച വാര്‍‌‌ത്തക‌‌ള്‍‌‌ക്ക് ആധാരമായി ഒരു കൊച്ചു തെളിവെങ്കിലും കൊണ്ട് വന്നേനെ. ഇതു രണ്ടും ചെയ്യാതെ സിനിമയില്‍‌‌ അഭിനയിച്ച കഥാപാത്രത്തിന്റെ ജാതി പറഞ്ഞ് മറുപടി പറഞ്ഞത്, പച്ചയായ മലയാളത്തില്‍‌‌ പറഞ്ഞാല്‍‌‌ ---------------------തരമായിപ്പോയി(ഞാന്‍ പറയുന്നില്ല, താന്‍‌‌ തന്നെ പൂരിപ്പിച്ചോ). ഇങ്ങനെയുള്ള താനാണോ ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍‌‌ പോകുന്നത്? :-)

1. കാര്യമെന്തൊക്കെ പറഞ്ഞാലും ചാര്‍‌‌വാകന്‍ തന്റെ നിലപാട് (ജാതിവ്യവസ്ഥ തുടരണമെന്നും‌‌, ജാതിയുടെ അടിസ്ഥാനത്തില്‍‌‌ത്തന്നെ സം‌‌വരണം തുടരണമെന്നും‌‌) യാതൊരു സം‌‌ശയത്തിനും ഇടനല്കാതെ വ്യക്തമാക്കിയിട്ടുള്ളതാണ്‍‌‌‌‌. ഇതേ നിലപാട് ചിത്രകാരനും വ്യക്തമാക്കിയിട്ടുള്ളതാണ്‍‌‌. 'നിസ്സഹായന്‍‌‌' എന്ന ബ്ലോഗറുടെ നിലപാടെന്താണ്‍‌‌ ഈ വിഷയത്തില്‍‌‌? ജാതിവ്യവസ്ഥ തുടരണോ, സം‌‌വരണം ജാതി അടിസ്ഥാനത്തില്‍‌‌ത്തന്നെ തുടരണോ?
(ചാര്‍‌‌വാകനെക്കൊണ്ട് ഈ ചോദ്യത്തിന്‍ ഉത്തരം പറയിപ്പിക്കാന്‍‌‌ അസ്തലവിസ്തക്ക് പലപ്രാവശ്യം ചോദിക്കേണ്ടി വന്നു. ഇനി നിസ്സഹായനൊരുത്തരം പറയണമെങ്കില്‍‌‌ 10 പ്രാവശ്യം ചോദ്യം വരണമെങ്കില്‍‌‌ അസ്തലവിസ്തക്ക് വിരോധമൊന്നുമില്ല കേട്ടോ.)

2. ഒരു ഇന്ഡ്യാക്കാരന്റെ ആവറേജ് വാര്‍‌‌ഷികവരുമാനമാണ്‍‌‌ ഏതാണ്ട് 35,000 രൂപ. എട്ടുലക്ഷം‌‌ വരെ വരുമാനമുള്ളവര്‍‌‌ക്കും(ഒരു സാധാരണ ഇന്ഡ്യാക്കാരന്റെ വരുമാനത്തിന്റെ പത്തിരട്ടിയിലധികം‌‌‌‌) സം‌‌വരണം കൊടുത്തില്ലെങ്കില്‍‌‌ തങ്ങളുടെ ജാതിയില്‍‌‌പ്പെട്ടവര്‍‌‌‌‌ക്ക് സം‌‌വരണം ലഭിക്കുകയില്ല എന്നു ആരെങ്കിലും പറയുന്നെങ്കില്‍‌‌ ആ ജാതി പണ്ടേക്കു പണ്ടേ സാമൂഹികമായി ഉയര്‍‌‌ച്ച പ്രാപിച്ചതാണെന്നും‌‌, അവര്‍‌‌‌‌ , ദരിദ്രരാണെങ്കിലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍‌‌‌‌ സം‌‌വരണത്തില്‍‌‌‌‌ നിന്നും മാറ്റിനിര്‍‌‌ത്തപ്പെട്ടരെ മാത്രമല്ല, ഏറ്റവും താഴേക്കിടയിലുള്ളവര്‍‌‌‌‌ക്ക്, ദളിതര്‍‌‌ക്ക്, ആദിവാസിക‌‌ള്‍‌‌‌‌ക്ക് തുടങ്ങിയവര്‍‌‌ക്കൊക്കെ ലഭിക്കേണ്ട വിഭവങ്ങ‌‌ള്‍‌‌/ഭക്ഷണം‌‌‌‌ തുരന്നു തിന്നുകയാണ്‍‌‌ ചെയ്യുന്നത് എന്നും അസ്തലവിസ്ത അഭിപ്രായപ്പെടുകയുണ്ടായി. കൃത്യമായി പറഞ്ഞാല്‍‌‌ , ഇരന്നു തിന്നുന്നവരെ തൊരന്നു തിന്നുന്ന തൊരപ്പന്മാര്‍‌‌ എന്നാണ്‍‌‌ അസ്തലവിസ്ത പറഞ്ഞത്. ആ ആരോപണത്തിന്‍ ഉപോല്‍‌‌ഫലകമായി അസ്തലവിസ്ത യുറ്റ്യൂബിലെ ഈ വീഡിയോ ഹാജരാക്കുകയുമുണ്ടായി. ഈ തൊരപ്പന്മാര്‍‌‌ക്ക് ,അഥവാ ഇരന്നു തിന്നുവരെ തുരന്നു തിന്നുന്നവര്‍‌‌‌‌ക്ക്, ജാതി നിലനിര്‍‌‌ത്തുന്നതിനും‌‌‌‌ അതിന്റെ പേരില്‍‌‌ കാലാകാലത്തോളം സം‌‌വരണം ലഭിക്കുന്നതിനും ഉള്ള അടവാണ്‍‌‌ 'നിസ്സഹായന്‍‌‌ മോഹന്‍ലാലില്‍‌‌ മോഹനലാലന്‍നായരെക്കണ്ടപോലെ' എന്തിലും ഏതിലും ജാതികണ്ടെത്തുന്നതെന്നും‌‌ ആരെയും ജാതിപറഞ്ഞ് ആക്ഷേപിക്കുന്നതെന്നും അസ്തലവിസ്ത പറഞ്ഞാല്‍‌‌ സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടല്ലാതെ അതിനെ നിഷേധിക്കാന്‍‌‌ നിസ്സഹായനോ ചാര്‍‌‌വാകനോ കഴിയുമോ?

അസ്തലവിസ്ത said...

"അക്കമിട്ടു നിരത്തിയ കെട്ടുകഥകള്‍ ഒരു തമാശക്ക് ചേര്‍ത്തതാണ്.അസ്തലവിസ്തയുടെ ശേഷക്കാരന്‍ മോഹനലാലന്നായര്‍
പറഞ്ഞുതന്ന സംഭവങ്ങളാണ്.ശൂദ്രാണികളുടെ ക്രൂരകൃത്യങ്ങള്‍ക്ക് ഒരു പൊടിപ്പും
തൊങ്ങലും ഒക്കെ ചാര്‍ത്തണ്ടെ,അതിനുവേണ്ടി ചെയ്തതാണ്,വിട്ടുകള !!!!"


ഇതൊക്കെ നിസ്സഹായനെപ്പോലുള്ളവരില്‍‌‌‌‌ നിന്നും പ്രതീക്ഷിക്കുന്നതാണ്‍‌‌‌‌‌‌‌‌‌‌‌‌‌‌, അത് സാരമില്ല. പക്ഷേ രാഷ്ട്രീയപ്പാര്‍‌‌ട്ടികളെക്കുറിച്ച് കെട്ടുകഥകളുണ്ടാക്കുന്നത് സൂക്ഷിച്ചു വേണേ. നിസ്സഹായന്‍‌‌ തമാശക്ക് അടിച്ചു വിടുന്നതാണെങ്കിലും അവര്‍‌‌ക്കങ്ങനെ തോന്നണ്ടേ. ഉള്ളതാണെങ്കില്‍‌‌ കുഴപ്പമില്ല.

ഒരു ഈശ്വരവിശ്വാസി said...

എടൊ നിസ്സഹായ,
തന്നെ കൊണ്ട് ആരെയും സഹായിക്കാന്‍ പറ്റിയില്ലെങ്കിലും ഉപദ്രവിക്കാന്‍ പറ്റുമെന്ന് മനസ്സിലായി. താന്‍ രാവിലെ എഴുന്നേറ്റു വീടിലോ അടുത്ത വീടിലെവിടെയെങ്കിലുമോ ഉള്ള അഞ്ചടി ഉയരമുള്ള കണ്ണാടിയുടെ പുറം തിരിഞ്ഞു നില്‍ക്കുക. എന്നിട്ട കുനിഞ്ഞു മുട്ട് വളക്കാതെ കൈകള്‍ കല്പതിയില്‍ തൊടുക. നിക്കറിടുന്ന ശീലം തനിക്ക്‌ കാണില്ലായിരിക്കും. അപ്പൊ സൌകര്യമായി. എന്നിട്ട് തന്ടെ മുണ്ട് പൊക്കി നോക്കുക..ഇപ്പൊ കാലിന്റെ ഇടയിലൂടെ കണ്ണാടിയില്‍ ഒരു വൃത്തികെട്ട തൊള കണ്ടില്ലേ? അത് കണ്ടു താന്‍ തന്റെ തൊള മോശമാണ്. ആല്മഹത്യക്കൊരുഗുമൊ? ഇല്ലല്ലോ. ഹിന്ദുമതത്തിലും തന്നെപ്പോലെ വൃതികെട്ടതങ്ങള്‍ ധാരാളം ഉണ്ട്. എന്ന് വച്ച് ഞങ്ങള്‍ തന്നെയൊക്കെ തല്ലിക്കൊല്ലണോ? പറ്റില്ല.. സഹിക്കുക അത്ര തന്നെ.

//ചാട്ടവാര്‍// said...

എടോ നിസ്സഹായാ,
തനിക്കു കഴിയുമെങ്കില്‍ “ഹിന്ദു” എന്നതിന്റെ കറക്റ്റ് ഡെഫനിഷന്‍ താടോ.”ഏറ്റവും വ്രിത്തികെട്ട “ ഹിന്ദുമതം തന്റെ സര്‍ട്ടിഫിക്കേറ്റ് ബുക്കില്‍ നിന്നും അങ്ങു നീക്കം ചെയ്യെടോ.

Anonymous said...

ചിത്രകാരന്‍,ചാര്‍വാകന്‍ & നിസ്സഹായന്‍,

നിങ്ങളോട് എനിക്ക് പ്രത്യേകിച്ച് സ്നേഹമോ വിദ്വോഷമോ ഇല്ല. ആശയങ്ങളോട് ഒരിക്കലും യോജിക്കാനാവാത്ത വിയോജിപ്പുമുണ്ട്. എന്നാല്‍ നിങ്ങള്‍ നാളുകളായി നിങ്ങളുടെ ആശയങ്ങള്‍ ബൂലോകത്ത് ഒരു സങ്കോജവും കൂടാതെ അവതരിപ്പിക്കുന്നുമുണ്ട്. അതിനാല്‍ ചോദിക്കട്ടെ, എന്താണ് നിങ്ങളുടെ ആശയങ്ങളുടെ പ്രായോഗികത? അല്ലെങ്കില്‍ നിങ്ങള്‍ എന്താണ് സമൂഹത്തോട് ആവശ്യപ്പെടുന്നത്? എന്ത് മാറ്റം, അതെങ്ങനെ, എന്തുകൊണ്ട്? നിങ്ങള്‍ വെറുക്കുന്ന ഹിന്ദു സംസ്കാരം /വിശ്വാസികള്‍ എന്ത് ചെയ്യണം എന്നാണു നിങ്ങള്‍ ആവശ്യപ്പെടുന്നത്? മതം മാറ്റമാണോ? ജാതി ഇല്ലാതാക്കലാണോ? വിപ്ലവമാണോ? അതോ ഈ സംസ്കാരം തന്നെ ഇല്ലാതാക്കലാണോ?

മനുഷ്യന്റെ ആശയങ്ങളും മനശാസ്ത്രവും പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ധിയുടെ സംശയങ്ങളും കൌതുകവുമായി കണ്ടെങ്കിലും മറുപടി തരുമല്ലോ..

നിസ്സഹായന്‍ said...

അല്ലയോ ഈശ്വരവിശ്വാസിയായ കുരോ,
അങ്ങയുടെ നിര്‍ദ്ദേശപ്രകാരം കണ്ണാടിയുടെ മുന്നില്‍ നിന്ന് കുനിഞ്ഞ് തുണി പൊക്കി നോക്കി. ആദ്യം കറുത്തിരുണ്ട മഹാഗര്‍ത്തം പോലെയൊന്ന് കണ്ടു.ഒന്നും മനസ്സിലായില്ല.പിന്നെ തലകറങ്ങുന്നപോലെ തോന്നി.അനന്തമായ സാഗരം !തിരമാലകളൊഴിഞ്ഞ അതിന്റെ മധ്യത്തില്‍ ചുരുണ്ട് പൊങ്ങിക്കിടക്കുന്ന, അനേകലക്ഷം,എണ്ണാന്‍ പറ്റാത്തത്ര തലകളുള്ള ഒരു സര്‍പ്പത്തെ മെത്തയാക്കി അതാ ശയിക്കുന്നു, സാക്ഷാല്‍ പരബ്രഹ്മനായ നമ്മുടെ ഭഗവാന്‍ ! അര്‍ദ്ധനിമീ‍ലിതയോഗനയനങ്ങള്‍ അനന്തതയുടെ അഗാധതയിലൂന്നിക്കൊണ്ട് അദ്ദേഹം മന്ത്രിച്ചു.“വത്സാ,ഞാന്‍ ധന്യനായി.ദൈവമില്ലെന്നും ജാ‍തിയില്ലെന്നും മതമില്ലെന്നുമൊക്കെ പറഞ്ഞ് നീ ബൂലോകത്ത് കോലാഹലമുണ്ടാക്കുന്ന കാര്യം നാമറിഞ്ഞു.ഇപ്പോള്‍ മനസ്സിലായോ എല്ലാം ഉണ്ടെന്ന്. നമ്മുടെ ഇഷ്ടജനങ്ങളായ നായന്മാരേയും വാത്സല്യഭാജനങ്ങളായ ബ്രാഹ്മണാദികളേയും നീ അവമതിക്കുന്നതും നാമറിയുന്നുണ്ട്. ഏടാ പട്ടിപ്പൊ....മോനെ,മര്യാദയ്ക്ക് സവര്‍ണ്ണ വിധേയരായി നീയും ചാര്‍വാകന്‍,ചിത്രകാരന്‍ തുടങ്ങിയഏമ്പോക്കികളും മറ്റ് അവണ്ണാദികളും കഴിഞ്ഞില്ലെങ്കില്‍ നിനക്കൊക്കെയുള്ള ചിത്രവധ ശിക്ഷ നാമുടനെ തന്നെ നടപ്പക്കുന്നതായിരിക്കും.നിനക്കൊരു മുന്നറിയിപ്പു തരാന്‍ ,നാം ‘ഈശ്വരവിശ്വാസി’ വഴി, കണ്ണാടിവച്ച്, നീ ഇപ്പോള്‍ അനുഷ്ഠിക്കുന്ന യോഗവിധി ചെയ്യിക്കുവാന്‍, ബ്ലോഗില്‍ അറിയിപ്പ് കൊടുക്കാ‍ന്‍ പറഞ്ഞിരുന്നു.നീ അത് അനുസരിച്ചതിനാല്‍ നിന്നെ നാം ഇപ്പോള്‍ ശപിക്കുന്നില്ല. അനുഗ്രഹിക്കുന്നു. നിന്നില്‍ അടിമുടി നാം മാറ്റം വരുത്തുന്നു.നീ അധമനായതിനാല്‍ ആണ് നിന്റെ ഗുദം വഴി നാം പ്രത്യക്ഷനായത്. ബ്രാഹ്മണാദികള്‍ക്ക് നാം മുഖാമുഖവും നായരാദിശൂദ്രാണികളുടെ വായിലും നാം ഉദ്ഗളിതനാകും” ഇത്രയും മൊഴിഞ്ഞിട്ട് ഭഗവാന്‍ വലത് കൈപ്പത്തി ഉയര്‍ത്തി എന്റെ നേരെ കാണിച്ചു. തത്സമയം തന്നെ ഞാന്‍ മോഹാലസ്യപ്പെട്ടു വീണു.ഞാന്‍ ആളാകെ മാറിയിരിക്കുകയാണ്. നിഷേധാത്മകമായിട്ടെങ്കിലും എന്നോട് ‘ഗുദദ്വാര സ്തംഭന യോഗം’ അനുഷ്ഠിക്കുവാന്‍ ഉപദേശിച്ച ഈശ്വരവിശ്വാസീ അങ്ങേയ്ക്ക് പ്രമാണം അല്ല സോറി പ്രണാമം !!

നിസ്സഹായന്‍ said...

എടോ ചാട്ടവാറാ......,
വൃത്തികെട്ട ഒരു സാധനത്തിന്റെ ; അതുതന്നെ മതമാണോ, സംസ്ക്കാരമാണോ,ധര്‍മ്മമാണൊ എന്ന് നിര്‍വചിക്കാന്‍, അതിന്റെ വക്താക്കള്‍ക്ക് പോലും നിശ്ചയമില്ലാതിരിമ്പോള്‍, ഈ നിസ്സാരനായ ,നിസ്സാഹയാനായ എനിക്കെങ്ങിനെ കഴിയും!!.എങ്കിലും എന്റെ കഴിവിനൊത്ത് ഞാനുടനെ തനിയ്ക്ക് മറുപടി തരുന്നതായിരിക്കും.
പിന്നെ ഈ വൃത്തികേടിനെ വിമര്‍ശിയ്ക്കണമെങ്കില്‍ ഇതില്‍ തന്നെ നിലനിന്നാലെ പറ്റൂ.ഇതരമതസ്ഥര്‍ ഹിന്ദു മതത്തെ വിമര്‍ശിക്കാന്‍ വന്നാല്‍ തന്നെപ്പോലുള്ളവര്‍ അവരുടെ കുടലെടുക്കില്ലേ?!?!അതുകൊണ്ട് തല്‍ക്കാലം മതം ഉപേക്ഷിക്കുന്നില്ല. സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കം ചെയ്യുന്നുമില്ല.

കുഞ്ഞുമോന്‍ said...

haha..

i got per plexed...! this nissahaayan, chithrakaaran & chaarvaakan are all studied in same 'cast school', where they learn the 'konaka' language? or are they brothers in any way?

haha..

നിസ്സഹായന്‍ said...

Not only the Persons you mentioned, the entire Indians belong the class
of Avarnas,the Chandalas or the untouchables are studying in the same school of experience throughout their lives, may be in that sense they are brothers and sisters ,having the same language of konaka to address you people while reacting to your petty illogical bloody 'Sanathanathvam'.

ഭാര്‍ഗ്ഗവ ലോകം said...

Ha ha ,
The 'Konaka Culture' (Konaka Dharma) to be addressed with an appropriate language 'Konaka' !!!!!
Haa ha !!!

//ചാട്ടവാര്‍// said...

നിസ്സഹായാ,മോനെ
ഞാന്‍ നിസ്സഹായന്മോനെ ആകെ തെറ്റിധ്ധരിച്ചു.വ്രിത്തികേടിനെ വിമര്‍ശിക്കാനാണു മോന്‍ ഇതില്‍ തന്നെ നില്‍ക്കുന്നതു അല്ലെ?മോന്‍ മക്കളെയൊക്കെ ഉണ്ടാക്കിയിട്ടുണ്ടോ? അവരുടെ സര്‍ട്ടിഫിക്കേറ്റ് ബുക്കില്‍ മതത്തിന്റെ കോളത്തില്‍ ഈ “വ്രിത്തികേടു” തന്നെ ആണോ? ആണെങ്കില്‍ അതെന്തിനാ? ഈ മതം വ്രിത്തികേടു ആണു എന്നു മനസ്സിലാക്കാ‍ന്‍ പോലും അവര്‍ക്കു കഴിയാത്ത പ്രായത്തില്‍ ആ കോളം പൂരിപ്പിച്ചൊ? അതോ നിസ്സഹായന്‍ മോനെപ്പോലെ ജീവിക്കാന്‍ ഒക്കെ കുഴപ്പമില്ലാത്തെ സെറ്റപ്പ് ഉണ്ടായാലും ഭാവിയില്‍ “ഞാന്‍ പിന്നോക്കാണെ(?)“ എന്നു കൂവി
ശെരിക്കും പിന്നോക്കാവസ്ത അനുഭവിക്കുന്നവനിട്ടു പണി കൊടുക്കാനോ?
പിന്നെ ഈ “വ്രിത്തികേടു“ ഒരു സംസ്കാരം ആണു എന്നാനെണിക്കു തോന്നിയിട്ടുള്ളതു..

കുഞ്ഞുമോന്‍ said...

Mr. Nissahaayan,

So, we are supposed to listen ur 'konaka theri' all of our life time?, just bcos we belong to hindu dharmma. Isnt that what u mean?

So, u want all of us to suicide?

By the way, what an ordinary hindu community of today are doing wrong 2 u? just bcos we are all hindu?

Hihe.. u wont answer..

നിസ്സഹായന്‍ said...

ചാട്ടവാറന്മോനെ,
മോനെ, മേലാളന്മാരുടെ സഹായമില്ലാതെ, സ്വന്തം ശേഷികൊണ്ട് രണ്ട് മക്കളെ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ ശൂദ്രജാതിയില്‍ പെടാതെ
പോയതുകൊണ്ട് , കുട്ടികള്‍ക്ക് ഞാനാണ് അഛ്ചനെന്ന് തിരിച്ചറിയാനുള്ള ഭാഗ്യവും കിട്ടി. അവര്‍ണ്ണര്‍ക്ക്,തിരിച്ചടികള്‍ക്കിടയിലും ചരിത്രത്തില്‍ നിന്നുള്ള
ആകെ നേട്ടം ഇതാണ് !! ജാതിയിലെ മുഴുവന്‍പേര്‍ക്കും DNA ടെസ്റ്റ് നടത്തി
പിതാക്കളെ നിര്‍ണ്ണയിക്കേണ്ട ഗതികേട് കീഴാളര്‍ക്കുണ്ടായില്ല.
വിക്കിപീഡിയയില്‍ ഒരു 'Nair DNA Project' നടത്തുന്നതിന്റെ ലിങ്ക്
കണ്ടു.എന്താണ് അതിന്റെ ഉദ്ദേശ്യം എന്നു മനസ്സിലായില്ല.ഏതായലും മോന്‍ എല്ലാവരേയും വിട്ടു പോകാതെ പങ്കെടുപ്പിക്കുക.
മോന്റെ മറ്റേ ധാരണ ശരിയാണ്. ഹിന്ദുമതമെന്ന വൃത്തികേടില്‍
നിന്നുകൊണ്ട് സംവരണാനുകൂല്യം മക്കള്‍ക്കാവശ്യമായി വന്നാല്‍ നേടുകതന്നെ ചെയ്യും.സെറ്റപ്പ് കൂടിപോയാല്‍, സംവരണം നിഷേധിക്കാനാവശ്യമായ
ക്രീമിലെയര്‍ നിയമങ്ങളും പരിധിയും മാനദണ്ഡങ്ങളുമൊക്കെ സര്‍ക്കാരിന്റെ
കൈവശം ഉണ്ട്. മോനേക്കാള്‍ ബുദ്ധിയുള്ള സവര്‍ണ്ണനേതൃത്വങ്ങളുടെ
മേല്‍കൈയിലാണ് നാളിതുവരെയുള്ള ഇന്ത്യന്‍ ഭരണകൂടങ്ങളുണ്ടായിട്ടുള്ളത്.
എങ്ങനെയെങ്കിലും സംവരണം കൊടുക്കാതിരിക്കാനുള്ള സൂത്രങ്ങളൊക്കെ അവര്‍
പ്രയോഗിച്ചു നോക്കുന്നുമുണ്ട്. പക്ഷെ സംവരണത്തിന്റെ സിദ്ധാന്തങ്ങളെ
തോല്‍പ്പിക്കുന്നതിനുള്ള വസ്തുനിഷ്ഠസാഹചര്യവും യുക്തിയും വന്നുചേരുമ്പോഴെ
അത് അവസാനിപ്പിക്കാനാകുകയുള്ളു. സംവരണം ആരുടേയും ഔദാര്യമല്ല.
കീഴാളരിലെ, മേല്‍ത്തട്ടുകാരെക്കൊണ്ട് സംവരണം നഷ്ടപ്പെടുന്നവരെ ഓര്‍ത്തുള്ള മോന്റേയും കൂട്ടരുടെയും മുതലക്കണ്ണീര്‍ വരവുവെച്ചിരിക്കുന്നു. സംവരണം ആരുടെയും പിതൃ(?) സ്വത്തില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യമായിക്കരുതി
പഞ്ചപുച്ഛമടക്കി നില്‍ക്കുമെന്നുള്ള ധാരണയും വേണ്ട ! സംവരണം
കൈപ്പറ്റാനായാല്‍പ്പോലും ഇതില്‍തന്നെ ഉറച്ചുനില്‍ക്കുമെന്നതിനാല്‍ ഇതിലെ
വൃത്തികേടുകള്‍ പറയരുതെന്ന് ആജ്ഞാപിക്കാനുള്ള തമ്പുരാനാര് ?, ഇതിലെ വൃത്തികേടുകള്‍ കൊണ്ടു തന്നെയല്ലേ സംവരണം കൊടുക്കേണ്ടിവന്നത്? ഈ
വൃത്തികേടിനെ മതമെന്നോ സംസ്ക്കാരമെന്നോ മോന്‍ വിളിച്ചോ,കുഞ്ഞിന്റെയിഷ്ടം;
അടിയനെതിര്‍പ്പില്ല.

നിസ്സഹായന്‍ said...

Mr.Sanathana Hindu,
It is none of my business to abuse others.I have only exercised my democratic rights to express my opinions .But if anybody have a tone of abuse towards me or likely minded, it reserves me the
rights to retaliate in the same coin.
How did you describe my language and ideas as ‘konaka’
language ,another kind of abuse towards me and my culture that is not of ‘Sanathana’? So it would be appropriate to take my answers and
responds by the Questioners concerned.It is not my mistake,when truth are unveiled regarding`Hindu dharma ’appears to be an insult to you or others.As we are concerned, it is an all sustaining insult still in Kerala and heavily blowing one in allover India for which we have our own reasons and explanations.It is still keeping us under the folder of
discrimination,exploitation,
slavery and so on,under Hindu Dharma,
which have been humiliating us for thousands and thousands of years
and is still relevant in these aspects,to the present context too, while sharing all kinds of resources,which will be explained later.
So we will continue to explain the whole reality we are facing by the implication of Hindu Dharma and Culture as part of freedom of expression and it is up to you to decide,to take it as an abuse or reality and we are ready to face any consequences physical or legal.It is clearly understood that you people stood empty hands to give fitting reply to the arguments raised from our side and to stamp them as abuses is an intelligent tactics .

കുഞ്ഞുമോന്‍ said...

Mr. Nissahaayan,

Nobody ever tried in any of the blogs to tease or hurt anybody had bad feeling of their cast. Nobody either tried or wrote to take any reservations which POOR innocent people must benefit from.
BUT…., People like chithrakaaran did so many times to hurt people who believes in hindu gods. Obviously there will be normal reaction to it when somebody unnecessarily tries to hurt a community as a whole. That’s all happened, that too in a democratic way. But chithrakaaran simply used his shit language to abuse all community.. Do u think that OK?

Also, most of the people wrote against reservations for creamy layer, which I also feel right as it ultimately keeping the poor people away from their rights! What do us say?

Chithrakaaran n chaarvaakan tries to hurt hindu dharma n people who believes in hindu dharma by saying hindu’s hurt them in some way. U might have learned human history n please point out one example which never abused one another’s rights.

So, tell me what all hindus should do now? They have to keep their mouth shut while somebody unnecessarily abuses their women or gods or dharma?

So, who is hurting who?

അസ്തലവിസ്ത said...

"ഹിന്ദുമതമെന്ന വൃത്തികേടില്‍
നിന്നുകൊണ്ട് സംവരണാനുകൂല്യം മക്കള്‍ക്കാവശ്യമായി വന്നാല്‍ നേടുകതന്നെ ചെയ്യും."


അങ്ങനെ ഒരു ജാതി നിര്‍‌‌‌‌മ്മാര്‍‌‌‌‌ജ്ജനക്കാരന്റെ കൂടി ഉള്ളിലിരുപ്പ് വെളിച്ചത്തായി. ജാതി തുടരണമെന്നും‌‌‌‌‌‌ ജാതിയുടെ പേരില്‍‌‌ മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍‌‌ അവസരം വേണമെന്നും ഒരിടത്ത് പറഞ്ഞിട്ട് മറ്റിടത്ത് ജാതി ഇല്ലാതാക്കുവാനാണ്‍‌‌‌‌ തങ്ങളുടെ ശ്രമമെന്ന് സ്ഥാപിക്കാനുള്ള ജാതിവെറിയന്മാരുടെ ശ്രമങ്ങ‌‌ള്‍‌‌ രസകരം തന്നെ. ഇത്തരം പ്രഭാഷണങ്ങ‌‌ള്‍‌‌‌‌ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍‌‌ എളിയ രീതിയില്‍‌‌‌‌ ഇവിടെ ഒരു ക്രോഡീകരണശ്രമം നടത്തിയിട്ടുണ്ട്. ജാതി നിര്‍‌‌‌‌മ്മാര്‍‌‌ജ്ജനക്കാരുടെ ജാതിത്തെറിവിളി നിര്‍‌‌‌‌ത്തണ്ട, ഒരു കൗതുകമൊക്കെയുണ്ട് കാണാന്‍‌‌.

ഒരു ഗവര്‍‌‌മെന്റ് ഉദ്യോഗസ്ഥന്‍ മക്ക‌‌ള്‍‌‌ക്ക് വേണ്ടി സം‌‌വരണം നേടിയെടുക്കും എന്നു പറയുകയും അതിനു വേണ്ടി ഇത്രയും ജാതിത്തെറിവിളി നടത്തുകയും ചെയ്യുന്നതില്‍‌‌ അത്ഭുതമൊന്നുമില്ല, വെറുതേ വല്ലതും കിട്ടിയാല്‍‌‌‌‌ പുളിക്കുമോ. പക്ഷേ ഇവരൊക്കെ ഈ ചൂഷണം ചെയ്തെടുക്കുന്നത് സവര്‍‌‌ണ്ണരെന്ന് മുദ്രചാര്‍‌‌ത്തി വിദ്യാഭ്യാസത്തിൽ ജോലിയില്‍‌‌ നിന്നും മാറ്റിനിര്ത്തപ്പെടുന്നവരെ മാത്രമല്ല, കിടപ്പാടം പോലുമില്ലാത്ത ആദിവാസികളെയും ദളിതരെയും കൂടിയാണെന്നതാണ്‍‌‌‌‌ യാഥാര്‍‌‌ത്ഥ്യം‌‌.

കുഞ്ഞുമോന്‍ said...

Mr. Nissahaayan,

I think there are somany questions I also can ask u guys to answer, which I never noticed any of you guys replied to anybody who asked u b4.

How u all guys say hindu dharamas are worst? Is it bcos u think this dharma made ur life worst? If so, then u r so immature. Bcos, they just noticed by some of its thinkers to notice that there are some category in the community which they called CAST n said they differ by their job, education n wealth. It is as simple as that!

U simply can notice these differences exists even in modern communities as well. Even U follow that, however u claim u r neutral! DON’T U?

U r well educated it seems n need more positive thoughts to synchronize with others in the community. U cant blame a religion, culture or a country for any complex society it is having.

So, make up your mind n think u n me all are just bull shits who think v r all PERFECT!!

WE ALL ARE SO STUPID!!!!!!! AREN’T WE?

//ചാട്ടവാര്‍// said...

നിസ്സഹായാ,
ആ മനസ്സില്‍ ഉള്ളതു ഉള്ളതുപോലെ തന്നെ പറഞ്ഞതിനു നന്ദി.ഹ്രിദയം നിറഞ്ഞ നന്ദി വീണ്ടും പ്രകാശിപ്പിക്കുന്നു.

കൂതറ അവലോകനം ബ്ലോഗ് വായിക്കുന്ന പ്രിയ സുഹ്രുത്തുക്കളെ,

ഇനി നിങ്ങള്‍ വിലയിരുത്തു.എന്താണു ഈ നിസ്സഹായന്റെ പ്രശ്നം? ഈ കക്ഷി എന്തിനെയാണു എതിര്‍ക്കുന്നതു? തലയ്ക്കു വെളിവുള്ളവര്‍ എന്നും എപ്പോളും എതിര്‍ത്തുപോരുന്ന ജാതി വ്യവസ്തയെയൊ? അതോ ഒരു ഇരുണ്ട കാലഘട്ടത്തില്‍നിന്നും നാം ഉപേക്ഷിച്ചു പോന്ന അനാചാരങ്ങളെയൊ? അതോ 18-ആം നൂറ്റാണ്ടില്‍ വെള്ളക്കാരന്‍ നാനാതരം വൈജാത്യങ്ങള്‍ കണ്ടു അംബരന്നപ്പോള്‍ “ഹിന്ദുമതം” എന്ന വിളിപ്പേര്‍ നല്‍കിയ സംസ്ക്രിതിയെയോ?
ജാതിവ്യവസ്തയെ എതിര്‍ക്കുന്ന,അതിന്റെ ക്രൂരതകളെ എതിര്‍ക്കുന്ന ഇവര്‍ ജാതി ഇല്ലാതാക്കാന്‍ സമ്മതിക്കില്ല.ഇവരെ സംബധിച്ചിടത്തോളം ജാതി വേണം.എന്തിനാണെന്നു ചോദിച്ചാല്‍ ഉത്തരം വ്യക്തമായി ഇവിടെ പറയുന്നു..
"ഹിന്ദുമതമെന്ന വൃത്തികേടില്‍
നിന്നുകൊണ്ട് സംവരണാനുകൂല്യം മക്കള്‍ക്കാവശ്യമായി വന്നാല്‍ നേടുകതന്നെ ചെയ്യും."
സംവരണത്തെ എതിര്‍ക്കുന്ന ഒരാളല്ല ഞാന്‍.പക്ഷെ ഏറ്റവും അര്‍ഹതയുള്ളവനാണു അതു നല്‍കേണ്ടതു എന്നാണു എന്റെ അഭിപ്രായം.സാമൂഹിക പിന്നോക്കാവസ്ത എന്നതിന്റെ ഏറ്റവും വലിയ അളവുകോല്‍ സാംബത്തികം തന്നെയാണു.കാരണം അതാണു മെച്ചപ്പെട്ട ജീവിതാവസ്ത ഉണ്ടാക്കിത്തരുന്നതു.ഇനി ഈ നിസ്സഹായന്റെ(?) നിലപാടിലേക്കു നോക്കു.
സംവരണം ചോദിക്കുന്നതിനു ജാതി മാത്രമെ അടിസ്താനം ഉള്ളൂ..അതായതു എത്രവലിയ പണക്കാരന്‍ ആണെലും ജാതി അനുകൂലമാണേല്‍ സുഖം.സംവരണം റെഡി.
ശതമാനക്കണക്കിനു വീതം വെക്കുന്ന ഈ സംവരണത്തില്‍ സ്വജാതിയില്‍ പെട്ട പാവങ്ങള്‍ ,സംവരണത്തിനു ഏറ്റവും അര്‍ഹര്‍ അവര്‍ പിന്തള്ളപ്പെടില്ലേ എന്ന ചോദ്യം അണ്‍ ആന്‍സ്വേര്‍ഡ്..
“സെറ്റപ്പ് കൂടിപോയാല്‍, സംവരണം നിഷേധിക്കാനാവശ്യമായ
ക്രീമിലെയര്‍ നിയമങ്ങളും പരിധിയും മാനദണ്ഡങ്ങളുമൊക്കെ സര്‍ക്കാരിന്റെ
കൈവശം ഉണ്ട്“

ഓരൊ കൊല്ലം കഴിയുംതോറും ഈ പരിധി കൂട്ടണം എന്നു പറയുന്നവരെ അല്ലാതെ കുറയ്ക്കണം എന്നു പറയുന്നവരെ കാണുന്നില്ലല്ലൊ?ഉത്തരം സ്പഷ്ടമാണു.സംവരണാനുകൂല്യം നേടി ജീവിതാവസ്ത മെച്ച്പ്പെടുത്തിയവരുടെ അടുത്ത തലമുറ തന്നെ വീണ്ടും സംവരണത്തിനു നില്‍ക്കുന്നു.പിന്തള്ളപ്പെടുന്നതു ആ ജാതിയില്‍ തന്നെ പെട്ട പാവങ്ങള്‍.
“സംവരണത്തിന്റെ സിദ്ധാന്തങ്ങളെ
തോല്‍പ്പിക്കുന്നതിനുള്ള വസ്തുനിഷ്ഠസാഹചര്യവും യുക്തിയും വന്നുചേരുമ്പോഴെ
അത് അവസാനിപ്പിക്കാനാകുകയുള്ളു“

ഈ വസ്തുനിഷ്ടസാഹചര്യവും യുക്തിയും എന്നു വരും?എന്താണു ഈ വസ്തുനിഷ്ടസാഹചര്യം?സംവരണാനുകൂല്യം നേടി അവസ്ത മെച്ചപ്പെടുത്തിയവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഒഴിഞ്ഞു കൊടുക്കുക എന്നതല്ലാതെ മറ്റെന്തു വഴി? സാമൂഹികനീതി നിഷേധിച്ചുകൊണ്ടു ഈ സിസ്റ്റം എത്രനാള്‍ ഓടും? എന്താണു ഇന്നലത്തെ സവര്‍ണര്‍,ഇന്നത്തെ അവര്‍ണര്‍,ഇന്നലത്തെ അവര്‍ണര്‍ ഇന്നത്തെ സവര്‍ണര്‍ എന്ന ഒരു നിലയിലേക്കു സമൂഹത്തെ കൊണ്ടുപോകുകയാണൊ ലക്ഷ്യം?അതായതു ജാതിവ്യവസ്തയെയും അതിന്റെ ദൂഷ്യങ്ങളേയും ഒന്നു തലതിരിച്ചുനിര്‍ത്തുക?
“കീഴാളരിലെ, മേല്‍ത്തട്ടുകാരെക്കൊണ്ട് സംവരണം നഷ്ടപ്പെടുന്നവരെ ഓര്‍ത്തുള്ള മോന്റേയും കൂട്ടരുടെയും മുതലക്കണ്ണീര്‍ വരവുവെച്ചിരിക്കുന്നു“
മുതലക്കണ്ണീര്‍ നിങ്ങളാണു ഒഴുക്കുന്നതു നിസ്സഹായാ.ജാതിവ്യവസ്തയെയും അനാചാരത്തെയും ഒക്കെ പറ്റി പറഞ്ഞു.ഞാന്‍ ശരിക്കും കണ്ണീര്‍ ഒഴുക്കുന്നതു ഞാന്‍ ഉള്‍പ്പെടുന്ന സമുദായത്തിനു സംവരണാനുകൂല്യം ഉണ്ടായിട്ടുപോലും അവരില്‍ ബഹുഭൂരിപക്ഷത്തിനും മുന്നേറാന്‍ കഴിയുന്നില്ല എന്നതു കാണുംബോള്‍ ആണു.അതിന്റെ കാരണം അന്വേഷിക്കുംബോള്‍ ആണു തന്നെപ്പോലെ ഉള്ളവര്‍ പ്രതിസ്താനത്തു നിര്‍ത്തപ്പെടുന്നതു..

“സംവരണം
കൈപ്പറ്റാനായാല്‍പ്പോലും ഇതില്‍തന്നെ ഉറച്ചുനില്‍ക്കുമെന്നതിനാല്‍ ഇതിലെ
വൃത്തികേടുകള്‍ പറയരുതെന്ന് ആജ്ഞാപിക്കാനുള്ള തമ്പുരാനാര് ?, “...... സത്യമായും ഞാനല്ല..

നിസ്സഹായാ,
"Nair DNA project" നടത്തുന്നവരോടു പോയി ചോദിക്കുക.എനിക്കെന്തായലും അതില്‍ പങ്കെടുക്കാന്‍ കഴിയില്ല.

ഓ:ടോ:

“ഞങ്ങള്‍ ശൂദ്രജാതിയില്‍ പെടാതെ
പോയതുകൊണ്ട് , കുട്ടികള്‍ക്ക് ഞാനാണ് അഛ്ചനെന്ന് തിരിച്ചറിയാനുള്ള ഭാഗ്യവും കിട്ടി“.

ശരിക്കും തലയറഞ്ഞുചിരിച്ചുപോയി കേട്ടോ..ഇതിലെ ഞാന്‍ ആസ്വദിച്ച കോമഡി അണ്‍പാര്‍ലമെന്ററി ആണു..

എന്നു സ്നേഹപൂര്‍വം,

ഇപ്പോള്‍ ഉള്ള സംവരണരീതിയെ എതിര്‍ക്കുന്ന ഒരു
അവര്‍ണന്‍(?!)..

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...
This comment has been removed by the author.
ചാർ‌വാകൻ‌ said...

ഓരാളൊരു പേരുസ്വീകരിക്കുമ്പോള്‍ അര്‍ത്ഥം മുഴുവനായിവരുന്ന കാഴ്ചകാണുക.
"ചാട്ടവാര്‍"ചാട്ടവാറിന്‍ ആരേഅടിക്കണമെന്നു തീരുമാനിക്കാനാവില്ല.അടിക്കുന്നവന്‍ തീരുമാനിക്കും ചാട്ടവാറൊരു ആയുധം .
അവര്‍ണ്ണനെന്നവകാശപെട്ട ചാട്ടവാര്‍,സം വരണത്തിന്റെ പിന്നിലുള്ള ആശയം തന്നേ,പട്ടിണിയോ,സാമ്പത്തികപിന്നോക്കാവസ്ഥയോഅല്ല.
ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യമായി പിന്‍തള്ളപ്പെട്ട ജാതിസമൂഹങ്ങളേ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള മാര്‍ഗ്ഗമെന്നാണ്.
സാമ്പത്തിക സം വരണവാദം അതുകൊണ്ടുതന്നേ ഭരണഘടനാപരമായി,
നിലനില്‍ക്കില്ല.കമ്മ്യുണിസ്റ്റുകളും മറ്റുമതേതര പുരോഗമനവാദികളും ,സാമ്പത്തി
കവാദം ഉന്നയിക്കുമ്പോള്‍'ചാട്ടവാറിനെ"പോലുള്ളവര്‍ വീണുപോകും .
ചില നക്സല്‍ഗ്രൂപ്പുകള്‍ മാത്രമാണ്.സം വരണത്തെ ഒരു രാഷ്ട്രീയവിഷയമായി
കാണുന്നുള്ളൂ.പിന്നീടുള്ളത് ചിലസാം സ്കാരിക പ്രവര്‍ത്തകരാണ്.ആരുടെയും
പേരുകള്‍ പരാമര്‍ശിക്കാത്തത് ബ്ലൊഗ്ഗിനുപുറത്ത് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.വായന ശീലമുണ്ടങ്കില്‍ കണ്ടുകാണും .
ആ പരിഹാസമങ്ങു ബോധിച്ച്.കസേരവലിച്ചുള്ള ആഇരിപ്പും .

നിസ്സഹായന്‍ said...

അല്ലയോ അസ്തലവിസ്താ വിക്കിപീഡിയയില്‍ ‘നായരെ’ കുറിച്ചുള്ള ഒരു സൈറ്റില്‍ പ്രശസ്ത നായന്മാരുടെ ഫോട്ടോ ഗാലറിയില്‍ K.S.ചിത്രയുടേയും മോഹന്‍ലാലിന്റെയും പടങ്ങള്‍ മറ്റു പ്രമുഖര്‍ക്കൊപ്പം വെച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെയാകെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വളര്‍ന്ന് വലിയവരായ ശേഷം ഇടുങ്ങിയ തങ്ങളുടെ ജാതിമത സ്വത്വങ്ങളിലേയ്ക്ക് ചേക്കേറുകയോ ,അല്ലെങ്കില്‍ അത്തരം ഇടങ്ങളിലേയ്ക്ക് തങ്ങളെ തട്ടിയെടുക്കുന്നവരെ ആ കലാകാരന്മാര്‍ തടയാതിരിയ്ക്കുകയോ ചെയ്യുമ്പോള്‍,അവരുടെ ജാതിവിളിച്ചു പറഞ്ഞത് -------- തരമായിപ്പോയി എന്നു പറയുന്നതിനേക്കാള്‍ അനുയോജ്യം,കണ്ണാടി തിരിച്ചുപിടിച്ച് ആ ‘-------’ കൃത്യമായി പൂരിപ്പിച്ച് താങ്കള്‍ നിര്‍വൃതി കൊള്ളുക.
1) ജാതി സമ്പ്രദായം അതിന്റെ തേര്‍വാഴ്ചയുടെ ചരിത്രത്തില്‍ ഏറ്റവും ക്രൂരമായി ഇരകളുടെ നട്ടെല്ലൊടിക്കുകയും അവരെ അടിമകളാക്കി ഭൂമി, സമ്പത്ത്, അധികാരം,വിദ്യാഭ്യാസം, വേതനം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മറ്റു മാനവികമൂല്യങ്ങള്‍, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ ഭൌതിക, രാ‍ഷ്ട്രീയ,സാമ്പത്തിക,സാമൂഹ്യ , ആത്മീയ ഭൂമികകളില്‍ നിന്നും ആട്ടിയോടിക്കുകയും ആത്മവിശ്വാസവും ബുദ്ധിയും ചോര്‍ത്തിക്കളഞ്ഞ് മൃഗതുല്യരാക്കിത്തീര്‍ക്കുകയും അവരുടെ രക്തത്തിലും ജീനിലും പോലും അടിമത്വത്തിന്റെ കാളകൂടവിഷം അലിയിച്ച് ചേര്‍ക്കുകയും ചെയ്തു എന്ന യാഥാര്‍ത്ഥ്യം വിലയിരുത്തുമ്പോള്‍ ഈ പരിക്കുകളില്‍ നിന്നും മോചനം കൊടുക്കുവാന്‍ സംവരണം ജാതിയെ അടിസ്ഥാനമാക്കി മാത്രം നല്‍കേണ്ടതാണെന്ന് ഞാന്‍ വിചാരിക്കുന്നു. അല്ലാതെ സംവരണം ജാതിക്കതീതമായി ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള ഉപാധിയല്ല. സാമ്പത്തിക സംവരണമെന്ന സവര്‍ണ്ണവാദം ഈ യാഥാര്‍ഥ്യം മനസ്സിലാക്കാതെയൊ ബോധപൂര്‍വ്വം അത് തമസ്ക്കരിക്കുകയോ ചെയ്യുന്നതുകൊണ്ടുള്ളതാണ്.
എന്നാ‍ല്‍ സംവരണം എല്ലാക്കാലവും തുടരേണ്ട സംഗതിയാണെന്ന് ആരും പറയില്ല. മേല്‍ പറഞ്ഞ പരിക്കുകള്‍ പരിഹരിക്കും വരെ,ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളില്‍ നിന്നും ജാതി ഇല്ലാതാകും വരെ അത് തുടരേണ്ടിയിരിക്കുന്നു.ജാതി എങ്ങനെ ഇല്ലാതാകും ! ഹിന്ദുമതത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലൂടെ മാത്രമേ ജാതി ഇല്ലാതാക്കാനാകൂ!!.ജാതി ഇല്ലെങ്കില്‍ ഹിന്ദുമതമില്ല. ഹിന്ദുമതമില്ലെങ്കില്‍ ജാതിയുമില്ല! (കടപാട്:-ഡോ.ബി.ആര്‍. അംബ്ദേക്കര്‍).
2) ജാതി സംബന്ധമായ പരിക്കുകളില്‍ നിന്നും ഈഴവ സമുദായം ഏറെക്കുറെ കരകയറി എന്ന യാഥാര്‍ത്ഥ്യം പരിഗണിച്ചുകൊണ്ട് അവരുടെ സംവരണം 14% ത്തില്‍ നിന്നും ഗണ്യമായിക്കുറച്ചു കൊണ്ട് ആ വിഹിതം നാളിതുവരെ യാതൊരു മുന്നേറ്റവും ഉണ്ടാക്കാത്ത മറ്റ് OBC- വിഭാഗങ്ങള്‍ക്ക് നള്‍കണമെന്നുള്ളതാണ് എന്റെ കാഴ്ചപാട്.
3) ഇതുപോലെ തന്നെയാണ് SC -വിഭാഗത്തില്‍ പുലയനും പറയനും മാത്രം സംവരണത്തിന്റെ നേട്ടങ്ങള്‍ കൊയ്തെടുക്കാനാകുന്നു എന്നതും മറ്റുപലവിഭാഗങ്ങളും പിന്തള്ളപ്പെട്ടുപോകുന്നതും.ഈ യാഥര്‍ഥ്യങ്ങള്‍ പരിഹരിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടതാണ്.അല്ലാതെ ഈവിഭാഗത്തിലുള്ള അംഗുലീപരിമിതരുടെ 8-ലക്ഷത്തില്‍ കവിഞ്ഞ വരുമാനം നിരത്തി കൊണ്ട് ആജാതികള്‍ക്ക് സംവരണം നിഷേധിക്കണമെന്ന വാദം അടിസ്ഥാന രഹിതമാണ്.
4)സംവരണം നടപ്പാക്കുമ്പോള്‍ ക്രീമിലെയറുകളെ അതില്‍ നിന്നും ഒഴിവാക്കണമെന്നു തന്നെയാണ് എന്റെ പക്ഷം.ക്രീമിലെയര്‍ ഒഴിച്ചുള്ളവരില്‍ നിന്നും യോഗ്യതയുള്ളവര്‍ ഇല്ലാതെ വന്നാല്‍ ആഒഴിവ് പൊതുക്വാട്ടായിലേയ്ക്ക് കൊണ്ടുപോകുന്നതിനോട് യോജിക്കുന്നില്ല.അത് മറ്റ് അവശ വിഭാഗങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യേണ്ടത്.
സാമൂഹികബലതന്ത്രങ്ങളെ നിയന്ത്രിക്കുന്ന ‘ജാതി’എവിടെ കണ്ടാലും വിളിച്ചുപറയുക എന്നുള്ളത് ജാതിയേയും ഹിന്ദുമതത്തേയും തകര്‍ക്കേണ്ടവരുടെ ആവശ്യമാണ്,വിജയിച്ചാലും ഇല്ലെങ്കിലും!

നിസ്സഹായന്‍ said...
This comment has been removed by the author.
Anonymous said...

~~~~സാമൂഹികബലതന്ത്രങ്ങളെ നിയന്ത്രിക്കുന്ന ‘ജാതി’എവിടെ കണ്ടാലും
വിളിച്ചുപറയുക എന്നുള്ളത് ജാതിയേയും ഹിന്ദുമതത്തേയും തകര്ക്കേണ്ടവരുടെ
ആവശ്യമാണ്,വിജയിച്ചാലും ഇല്ലെങ്കിലും! ~~~~

നമ്മളുടെ നിസ്സഹായന്‍ ഇവിടെ കമന്റിയ ശേഷം ഡിലീട്ടിയതാണ് ..... ഹിന്ദുമതത്തെ തകര്‍ക്കുക ആണ് ലക്‌ഷ്യം എന്ന് വിളിച്ചു പറഞ്ഞെങ്കിലും പിന്നീട് അതൊക്കെ വിളിച്ചു പറയുന്നത് മോശമല്ലേ എന്ന് തോന്നിക്കാനും!! ഇടക്കൊക്കെ മനസ്സാക്ഷി നമ്മളെ തോപ്പിക്കും സഹോദരാ... ഉള്ളില്‍ ഉള്ളത് അറിയാതെ വിളിച്ചു പറഞ്ഞു പോകും..

ജാതി വിളിച്ചു കൂവിക്കൊണ്ടിരുന്നാല്‍ അത് കൂടുതല്‍ മനസ്സുകളില്‍ സ്ഥാപിക്കും.. അത് ഫലത്തില്‍ തകര്‍ക്കുക അല്ല പുനഃ സൃഷ്ടിക്കുകയാണെന്ന് മാത്രം!!

മറുമൊഴി ഇങ്ങനെ ഒക്കെ കള്ള നാണയങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നതിനാല്‍ അവരോടു കടപ്പാട്..!!

Anonymous said...

നിസ്സഹായന്‍,

നിങ്ങള്‍ പറഞ്ഞ ആദ്യ പോയിന്റ്‌,
~~~~ചരിത്രത്തില്‍ ഏറ്റവും ക്രൂരമായി ഇരകളുടെ നട്ടെല്ലൊടിക്കുകയും അവരെ അടിമകളാക്കി ഭൂമി, സമ്പത്ത്, അധികാരം,വിദ്യാഭ്യാസം, വേതനം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മറ്റു മാനവികമൂല്യങ്ങള്‍, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ ഭൌതിക, രാ‍ഷ്ട്രീയ,സാമ്പത്തിക,സാമൂഹ്യ , ആത്മീയ ഭൂമികകളില്‍ നിന്നും ആട്ടിയോടിക്കുകയും ആത്മവിശ്വാസവും ബുദ്ധിയും ചോര്‍ത്തിക്കളഞ്ഞ് മൃഗതുല്യരാക്കിത്തീര്‍ക്കുകയും അവരുടെ രക്തത്തിലും ജീനിലും പോലും അടിമത്വത്തിന്റെ കാളകൂടവിഷം അലിയിച്ച് ചേര്‍ക്കുകയും ചെയ്തു~~~~
ഇന്നലത്തെ ചരിത്രത്തിനു ആരാണ് ഉത്തരവാദി? ഇന്നത്തെ സവര്‍ണര്‍? അന്നത്തെ സവര്‍ണര്‍? ഹിന്ദു സംസ്കാരം?
എന്തു ഉത്തരം പറഞ്ഞാലും അടിമത്തത്തിന് കാരണക്കാര്‍ അമേരിക്കയിലെ ഇന്നത്തെ ഗവണ്മെന്റ് ആണെന്നും ഇന്നലത്തെ ഗവണ്മെന്റ് ആണെന്നും ക്രിസ്ത്യാനികള്‍ ആണെന്നും ഒക്കെ പറയുന്ന പോലെ വിഡ്ഢിത്തം ആവും.

~~~~എല്ലാ വ്യവഹാരങ്ങളില്‍ നിന്നും ജാതി ഇല്ലാതാകും വരെ അത് തുടരേണ്ടിയിരിക്കുന്നു.ജാതി എങ്ങനെ ഇല്ലാതാകും ! ഹിന്ദുമതത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലൂടെ മാത്രമേ ജാതി ഇല്ലാതാക്കാനാകൂ!!.ജാതി ഇല്ലെങ്കില്‍ ഹിന്ദുമതമില്ല. ഹിന്ദുമതമില്ലെങ്കില്‍ ജാതിയുമില്ല! (കടപാട്:-ഡോ.ബി.ആര്‍. അംബ്ദേക്കര്‍)~~~
അപ്പോള്‍ പിന്നെ ആ ലക്ഷ്യത്തിനായി നമ്മള്‍ എന്ത് ചെയ്യണം? ഇവിടുള്ള ഹിന്ദുക്കളെ മതം മാറ്റാം? താങ്കള്‍ അതിനു കണ്ടു വച്ചിരിക്കുന്ന മതം? മതം മാറാന്‍ തയ്യാറാവത്തവരെ തട്ടിക്കളയാം? അപ്പോള്‍ ജാതി ചിന്ത ഉള്ള ക്രിസ്ത്യാനികളോ? അവരെ എന്ത് ചെയ്യണം?
2) സ്വാഗതം.. അപ്പോള്‍ അവര്‍ ജാതി പറഞ്ഞാലോ? എന്തോ ചെയ്യും? അല്ല, അവരും ഇപ്പോളത്തെ സവര്‍ണര്‍ ആണെന്നോ മറ്റോ?
3) 8-ലക്ഷത്തില്‍ കവിഞ്ഞ വരുമാനം ഉള്ളവര്‍ സംവരണം അനുവദിക്കുന്ന ശതമാനക്കണക്കിനേക്കാള്‍ എണ്ണം കൂടിയാലോ? അപ്പോള്‍ മൊത്തലാളിമാര്‍ക്ക് മാത്രം ആനുകൂല്യം ആകില്ലേ? പാവങ്ങള്‍ സ്വാഹാ ആകില്ലേ?
4) അപ്പോള്‍ എന്നാണു ജാതി തിരിച്ചുള്ള സംവരണം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്? അതിനുള്ള മാനദണ്ഡം? അവസാനത്തെ ഹിന്ദുവും ഭാരതത്തില്‍ ഇല്ലാതാവുന്ന ദിവസത്തിന്റെ അന്ന് രാത്രി?

അസ്തലവിസ്ത said...

വിക്കിപീഡിയയിലെ നായര്‍‌‌ വിഭാഗത്തില്‍‌‌ പേരുള്ളത് കൊണ്ട് മോഹന്‍‌‌ലാലിനെ മോഹനലാലന്നായരെന്നു വിളിച്ച് ആക്ഷേപിക്കാമെന്നും പുലയരെക്കുറിച്ച് പറഞ്ഞിരിക്കുന്നിടത്ത് കെ.ജി ബാലകൃഷ്ണന്റെ പേരുള്ളതുകൊണ്ട് അയാളെ ബാലകൃഷ്ണപുലയനെന്ന് വിളിച്ച് ആക്ഷേപിക്കാമെന്നുമൊക്കെ കരുതുന്ന ഒരു ജാതിവെറിയന്റെ അടുത്താണല്ലോ ഭഗവാനേ ഇത്ര നേരം ഞാന്‍ വായിട്ടലച്ചത് :-(

ജാതിവെറി തന്റെ തലച്ചോറിനെ ബാധിച്ചിരിക്കുന്നൂ മനുഷ്യാ. താനെന്താണ്‍‌‌‌‌ പറയുന്നതെന്ന് താനറിയുന്നില്ല.

കുഞ്ഞുമോന്‍ said...

Mr. Nissahaayan,

u didnt answer me.

but it is nice to c that u r handling ROCKET SCIENCE !

God only can Bless U.

നിസ്സഹായന്‍ said...

അസ്തലവിസ്തേ,

“വിക്കിപീഡിയയിലെ നായര്‍‌‌ വിഭാഗത്തില്‍‌‌ പേരുള്ളത് കൊണ്ട് മോഹന്‍‌‌ലാലിനെ മോഹനലാലന്നായരെന്നു വിളിച്ച് ആക്ഷേപിക്കാമെന്നും പുലയരെക്കുറിച്ച് പറഞ്ഞിരിക്കുന്നിടത്ത് കെ.ജി ബാലകൃഷ്ണന്റെ പേരുള്ളതുകൊണ്ട് അയാളെ ബാലകൃഷ്ണപുലയനെന്ന് വിളിച്ച് ആക്ഷേപിക്കാമെന്നുമൊക്കെ കരുതുന്ന ഒരു ജാതിവെറിയന്റെ അടുത്താണല്ലോ ഭഗവാനേ ഇത്ര നേരം ഞാന്‍ വായിട്ടലച്ചത് :-(
ജാതിവെറി തന്റെ തലച്ചോറിനെ ബാധിച്ചിരിക്കുന്നൂ മനുഷ്യാ. താനെന്താണ്‍‌‌‌‌ പറയുന്നതെന്ന് താനറിയുന്നില്ല.”

നായരായ മോഹന്‍ലാലിനെ , ‘മോഹനലാലന്നായരെന്ന് ’ വിളിച്ചത് ആക്ഷേപിക്കാനല്ല ,ഒരു വായ്മൊഴി വഴക്കത്തിന്റെ പ്രയോഗത്തിലൂടെ ഹാസ്യവല്‍ക്കരിക്കാന്‍ ശ്രമിച്ചതാണ് (കടപ്പാട് K.E.N ) ഹാസ്യവും ആക്ഷേപഹാസ്യവും രണ്ടാണ്. പിന്നെ ഒരു നായരുടെ ജാതിപ്പേര് എത്ര വികൃതമാക്കി ആക്ഷേപിക്കാന്‍ ശ്രമിച്ചാലും ആ ശ്രമം വൃഥാവിലാകുകയേയുള്ളു . കാരണം ഭാരതജീവിതത്തില്‍ ആ ജാതിനാമം പ്രതിനിധാനം ചെയ്യുന്ന സാംസ്ക്കാരികമൂലധനത്തിന്റെ മൂല്യവും വലിപ്പവും തൂക്കവും 'അവര്‍ണ്ണജാതി'
നാമത്തിന്റേതിനേക്കാള്‍ വളരെ വളരെ വലുതാണ്. അപ്പോള്‍ ഉറുമ്പ് ആനയെ തൊഴിക്കുമ്പോഴുള്ള ഫലമേ ഉണ്ടാകുകയുള്ളു. ഇതറിയാവുന്ന ഉറുമ്പ് ആ ഉദ്യമത്തിന് മുതിരുമോ ! ഇതൊന്ന് ഉദാഹരിക്കാം. ജാതിഭേദദ്വേഷങ്ങള്‍ ഇന്നത്തെ സമൂഹത്തിലില്ലെന്നും എല്ലാ ജാതികള്‍ക്കും ഒരേ വിനിമയമൂല്യമേയുള്ളൂ എന്നു ധരിക്കുന്ന ഒരു അധ:കൃതന്‍, സവര്‍ണ്ണര്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് ‘നായേഴ്സ് ഹോട്ടല്‍ ‍/ ബ്രാഹ്മിണ്‍സ് റസ്റ്റോറന്റ് ’ എന്നൊക്കെ ജാതിനാമത്തില്‍ പേരിടുന്ന പോലെ, തന്റെ സ്ഥാപനത്തിന് ‘ഉള്ളാടന്‍സ് ഹോട്ടല്‍ /പുലയന്‍സ് ഹോട്ടല്‍ ’ എന്നു പേരിട്ടന്നു വയ്ക്കുക. എന്തായിരിക്കും സ്ഥിതി. സ്ഥാപനം എപ്പോള്‍ അടച്ചുപൂട്ടിയെന്ന് ചോദിച്ചാല്‍ മതി !! സ്വജാതിക്കാര്‍ പോലും തങ്ങള്‍ തിരിച്ചറിയപ്പെടുമെന്ന കാരണത്താല്‍ ടി സ്ഥാപനത്തില്‍ കയറാന്‍ മടിക്കും. ജാതികള്‍ക്കുള്ള മൂല്യം തുല്യമാണെങ്കില്‍ എന്നേ അധ:കൃതന്മാര്‍ സ്വജാതിനാമത്തില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയേനെ. പേരിനു പിറകില്‍ ജാതിവാലുകള്‍ ഉപയോഗിച്ചേനെ. ഇതാണ് ഓരോ ജാതിസ്വത്വത്തിനും അനുവദിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ,സാംസ്ക്കാരിക,ആത്മീയ മൂലധനത്തിന്റെ വിനിമയ മൂല്യം ! ഇതു മനസ്സിലാക്കാതെ സവര്‍ണ്ണരുടെ കൈയ്യിലിരുന്ന് പുളയുന്ന അവര്‍ണ്ണചാട്ടവാറുകളും മേല്‍ കഥയിലെ അധ:കൃതനെപ്പോലെ നിലത്തെറിയപ്പെടും.അതിനാല്‍ മോഹലാലന്നായെരെന്ന
പ്രയോഗം ആക്ഷേപശ്രമമാണെങ്കില്‍ ലക്ഷ്യം കാണുന്നില്ല.എന്നാല്‍ താഴ്ന്ന ജാതിക്കാരനായ ബാലകൃഷ്ണനെ എത്ര ഉയര്‍ന്ന പദവിയിലെത്തിയാല്‍ പോലും
ബാലകൃഷ്ണപ്പുലയാ എന്നു വിളിച്ചാല്‍ മന:പൂര്‍വമുള്ള ആക്ഷേപിക്കല്‍ തന്നെയാകും.അതുകൊണ്ട് ആദ്യപ്രയോഗം ആക്ഷേപിക്കലല്ല, രണ്ടാമത്തേത് ആണുതാനും.
ജാതിയുടെ സാംസ്ക്കാരികമൂല്യത്തിന് നൈരന്തര്യത്വമുണ്ട്. ഇത് മനസ്സിലാക്കാന്‍ കഴിയാത്ത നിങ്ങള്‍, ‘ഇപ്പോള്‍ ജാതിയുണ്ടൊ!! ഇപ്പോള്‍ ജാതിയുണ്ടൊ!! പിന്നെന്തിന് സംവരണം ??..’ എന്നു ചോദിച്ചുകൊണ്ടിരിക്കും! ജാതിയുടെ ചരിത്രപരമായ തേര്‍വാഴ്ചയില്‍ ,വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കുന്നപോലെ, തലമുറയില്‍ നിന്നും തലമുറയിലേയ്ക്ക് പകര്‍ച്ചവ്യാധിപോലെ കൈമാറുന്ന മുറിവുകള്‍ക്ക് ലഭിക്കുന്ന സംവരണമെന്ന നഷ്ടപരിഹാരം നേടാന്‍, ജാതി വെളിപ്പെടുത്തുന്നത് ജാതിവെറിയാണെങ്കില്‍ സഹിച്ചു.
ഒരു “ ചൌഹാന്‍ ”ഒരു സ്റ്റഡി ക്ലാസ്സ് നടത്തുന്നത് അറിഞ്ഞു കാണുമല്ലോ. ജാതിമതരഹിതപുരോഗമന
നവോത്ഥാന നായകന്മാരായ നായന്മാരെല്ലാം അതില്‍ ചേര്‍ന്ന് പഠിക്കുക .അങ്ങനെ ജാതിവെറിപറഞ്ഞ് സവരണം കൈപ്പറ്റി പിന്നെ ജാതി അവസാനിപ്പിക്കണമെന്ന് ഹിപോക്രസി പറയുന്ന ഇവറ്റകളെ കൈകാര്യം ചെയ്യൂ...

നിസ്സഹായന്‍ said...

അല്ലയോ ജ്യോത്സ്യപ്രമുഖനായ (അ)സത്തേ,
“നമ്മളുടെ നിസ്സഹായന്‍ ഇവിടെ കമന്റിയ ശേഷം ഡിലീട്ടിയതാണ് .....
ഹിന്ദുമതത്തെ തകര്‍ക്കുക ആണ് ലക്‌ഷ്യം എന്ന് വിളിച്ചു പറഞ്ഞെങ്കിലും പിന്നീട്
അതൊക്കെ വിളിച്ചു പറയുന്നത് മോശമല്ലേ എന്ന് തോന്നിക്കാനും!! ഇടക്കൊക്കെ
മനസ്സാക്ഷി നമ്മളെ തോപ്പിക്കും സഹോദരാ... ഉള്ളില്‍ ഉള്ളത് അറിയാതെ വിളിച്ചു
പറഞ്ഞു പോകും..
ജാതി വിളിച്ചു കൂവിക്കൊണ്ടിരുന്നാല്‍ അത് കൂടുതല്‍ മനസ്സുകളില്‍ സ്ഥാപിക്കും..
അത് ഫലത്തില്‍ തകര്‍ക്കുക അല്ല പുനഃ സൃഷ്ടിക്കുകയാണെന്ന് മാത്രം!!
മറുമൊഴി ഇങ്ങനെ ഒക്കെ കള്ള നാണയങ്ങളെ തിരിച്ചറിയാന്‍
സഹായിക്കുന്നതിനാല്‍ അവരോടു കടപ്പാട്..!! ”

ഞാന്‍ മനസാക്ഷിക്കുത്ത് തോന്നി ഡിലീറ്റ്ചെയ്തതെന്ന് താന്‍ പറയുന്ന നാലുവരി കമെന്റ്, മുഴുവന്‍
രൂപത്തില്‍ രണ്ടുമൂന്ന് സ്ഥലത്തെങ്കിലും തുടര്‍ന്ന്
കണ്ടുകാണുമെല്ലോടോ കൂപമണ്ഡൂകമെ. അത് മുഴുവന്‍ രൂപത്തില്‍ തന്നെ പോസ്റ്റു
ചെയ്തതാണ്. നോട്ടുപാഡില്‍ നിന്നും പേസ്റ്റ് ചെയ്താണ് ഞാന്‍
കമറ്റിടാറുള്ളത്.പാതിരായ്ക്ക് ഉറക്കച്ചടവോടെ പോസ്റ്റ് ചെയ്തപ്പോള്‍ സംഭവിച്ച എന്തോ പിശകുമൂലം പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ അവസാനത്തെ നാലു
വരിമാത്രമെ കണ്ടുള്ളു.
അതിനാലാണത് ഡിലീറ്റിയതും പിന്നീട് ഫുള്‍കമന്റായി
വീണ്ടും പോസ്റ്റ് ചെയ്തതും. അല്ലാതെ പണ്ട് നമ്പൂരിമാര്‍ ചെയ്യും പോലെ ഇതെന്റെ സന്തതിയല്ലേന്നോ, ഉണ്ടാക്കിക്കഴിഞ്ഞ് വേണ്ടായിരുന്നെന്നോ മനസാക്ഷിക്കുത്ത്
എനിക്ക് തോന്നിയിട്ടില്ല. എന്റെ ചിന്താസന്തതികളൊന്നും തന്തയില്ലാതെ
നടക്കുന്നുമില്ല. ഇട്ട കമന്റ് പ്രത്യക്ഷപ്പെടാത്തതുകൊണ്ടാണ് തുടരെത്തുടരെ ഒരേ
കമന്റ് മൂന്ന് പ്രാവശ്യമെങ്കിലും ഇട്ടത്. സംഭവിക്കാത്ത കാര്യങ്ങളുടെ പിതൃത്വം ജോത്സ്യംവെച്ച് കണ്ടുപിടിച്ച്, എന്റെ മാനസ്സികാവസ്ഥയും കള്ളനാണയത്വവും
തെളിയിക്കാന്‍ നടക്കുന്ന താന്‍,
വെറെ എന്തിന്റെയെല്ലാം പിതൃത്വം എന്നില്‍ കെട്ടിവെയ്ക്കും പിതൃശൂന്യബുദ്ധിവ്യാപാരമേ !
===========================
സവര്‍ണ്ണസംഘം എത്തിചേര്‍ന്നിട്ടുള്ള പൊതുവായ നിഗമനങ്ങള്‍
===========================
ജാതിസംവരണം കൈപ്പറ്റുന്നവര്‍ അതൂറ്റിക്കുടിച്ച് തടിച്ചുകൊഴുത്താലും പിറകിലുള്ള ദരിദ്രര്‍ക്ക് അവസരം കൊടുക്കാന്‍മാറിക്കൊടുക്കുന്നില്ല.
അവര്‍ണ്ണരിലെ ദരിദ്രരെ
ഓര്‍ത്തുള്ള സവര്‍ണ്ണ ദു:ഖത്തിന്റെ ആത്മാര്‍ത്ഥയൊന്ന് പരിശോധിക്കാം.

കേന്ദ്രഗവണ്മെന്റ് പിന്നോക്ക ജനതയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 27%
സംവരണം വിനിയോഗിക്കാനുള്ള വിദ്യാഭ്യാസയോഗ്യതയും കഴിവും
പിന്നാക്കക്കാരില്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ക്രീമിലെയര്‍
വിഭാഗങ്ങള്‍ക്കേ നിലവില്‍ കഴിയുന്നുള്ളു.ബാക്കിയുള്ള അവശവിഭാഗങ്ങള്‍ക്ക്
മതിയായ വിദ്യാഭ്യാസം നേടിയെടുക്കാനുള്ള ഭൌതികസാഹചര്യം
ഇല്ലാ‍ത്തതാണ് ഇതിന് കാരണം.വസ്തുത ഇതായിരിക്കെ അവര്‍ണ്ണരിലെ പുരോഗമിച്ച വിഭാഗമായ ഈഴര്‍ക്കുപോലും 8% പോസ്റ്റുകളിലേ എത്താനാകുന്നുള്ളു. ക്രീമിലെയര്‍ ലിമിറ്റ്
വളരെ താഴ്ത്തിക്കിട്ടിയാല്‍ അവശവിഭാഗങ്ങളിലെ ആകപ്പാടെ കഴിവുള്ള ഈഴവരെ മാറ്റിനിറുത്താം. സ്വാഭാവികമായി സവര്‍ണ്ണ ക്രൈസ്തവനും സവര്‍ണ്ണ
ഹിന്ദുവിനും ചേര്‍ന്ന് മൊത്തം അടിച്ചുമറ്റാമല്ലോ ?(ചുമ്മാതല്ല ചങ്ങനശേരിയിലെ ചാന്ത്പൊട്ടിന്
ക്രൈസ്തവസഭകളോടുള്ള പ്രത്യേക
മമത.വെറുതേയല്ല രണ്ടാം വിമോചന സമരത്തിന് വേണ്ടി ഒരുമിച്ച് കെട്ടിപ്പിടിക്കാനും രണ്ടു കൂട്ടരും ഈയിടെ തയ്യറായത്). അതുകൊണ്ട് സംവരണം ഒരിയ്ക്കല്‍
കൈപ്പറ്റിയവര്‍ വീണ്ടും മക്കള്‍ക്ക്
അത് ആവശ്യപ്പെടരുത്.
യോഗ്യതയുള്ളവരില്ലെങ്കില്‍ ആ ഒഴിവുകള്‍ ഓപ്പെണ്‍ പൂളിലേയ്ക്ക്
വിട്ടുകൊടുക്കുക.സവര്‍ണ്ണര്‍ അനുഭവിക്കട്ടെ.എങ്ങനെയുണ്ട് സവര്‍ണ്ണബുദ്ധി.!!
ഇത് സംബന്ധിച്ച നല്ലൊരു
പോസ്റ്റ് ‘അലക്കുകമ്പനിവക’ സംവരണം സ്റ്റഡിക്ലാസ്സിലുണ്ട്.
തനിയ്ക്ക് മനസ്സിലാകുമെന്ന് തോന്നുന്നില്ല.താന്‍ ചാട്ടവാറും
കൈയിലെടുത്തോ!!

നിസ്സഹായന്‍ said...

Mr.S.Hindu,
Before answering your questions one by one, let me have the following
definitions from your version or the general one that Indians hold.
1) What it mean by “Hindu Dharma? When it was evolved? What are its
content and its implications on social and spiritual sphere of life?
2) Was there any one existed opposing the Hindu dharma while its
formation?
3) Do you think this is the only one culture ever existed and superior
among the others in the world?
4) What are its contribution to build a modern world, with its civilization and
science by which the present world is moving ?
Before entering into a debate, we should be clear on our stand upon the materials we are analyzing with.

Anonymous said...

C ,
ആക്ഷേപം കൊള്ളാം.. ഇഷ്ടപ്പെട്ടു.. പക്ഷെ, ഉത്തരം മുട്ടുമ്പോള്‍ കാണിക്കുന്ന കുറുക്കു വിദ്യ ആയിപ്പോയി!! താങ്കള്‍ നിസ്സഹായന്‍ അല്ല എന്ന് വിശ്വസിക്കുന്നു എങ്കിലും ഇടക്ക് 'ഞാന്‍ കമെന്റ് ഇടാറുള്ളത്' എന്നൊക്കെ പറഞ്ഞത് വഴി ഞാന്‍ തന്നെ ആണ് നിസ്സഹായന്‍ എന്ന് വിളിച്ചു പറയുന്നു. ഇത് കണ്ടു പിടിച്ചേ... എന്ന് ഞാന്‍ കമെന്റിയാല്‍ ഉടന്‍ നിങ്ങളല്ലേ 'ചാട്ടവാര്‍' എന്ന പേരില്‍ എനിക്കെതിരെ എഴുതിയത്‌ എന്നുള്ള കമെന്റ് നേരത്തെ സേവ് ചെയ്തു വച്ചിട്ടുണ്ടായിരിക്കും. അതിനാണല്ലോ, ചാട്ടവാര്‍ എന്ന് അവസാനം ഒന്ന് കൊട്ടാന്‍ ശ്രമിച്ചത്!! ഗുടായിപ്പുകള്‍ ഒക്കെ നിര്‍ത്തി, ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് മര്യാദയുടെ ഭാഷയില്‍ ഉത്തരം നല്കിക്കൂടെ മനുഷ്യാ?

ഇയാളോട് ചോദിക്കാന്‍ വെറുതെ എനിക്ക് ചാട്ടവാറിന്റെ ഒന്നും ആവശ്യം ഇല്ല.. ഞാന്‍ വസിക്കുന്ന ഭൂമിയില്‍ ധാരാളം കൂപ മണ്ടൂകങ്ങള്‍ ഒണ്ടു എന്ന് മനസ്സിലാക്കി തന്നെയാണ് ജീവിക്കുന്നത്..

ഇയാളെ പോലെ കൊറേ വിവരദോഷികള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇല്ലാതാകുന്നതല്ല കേട്ടോ ഈ ലോകം!! ദൈവം അനുഗ്രഹിച്ചു വിവരം ഉള്ളവര്‍ക്ക് ആണ് ഭൂരിപക്ഷം ഈ ലോകത്തില്‍..

നിസ്സഹായന്‍ said...

സതേ,
C-എന്ന പേരില്‍ കമന്റിട്ടത് ഞാന്‍ തന്നെയാണേ.....
മനസ്സിലാക്കാന്‍ ഇത്ര പ്രയസ്സമോ ?!പുതിയൊരു ജി-മെയില്‍ അക്കൌന്റ് സൃഷ്ടിച്ചപ്പോള്‍ നിസ്സഹായന്‍ എന്നത് കസ്റ്റമൈസ് ചെയ്യാന്‍ വിട്ടുപോയതിനാല്‍ പറ്റിയതാണേ.നാലു വരി കമന്റ് ഡിലീറ്റിയതിനെക്കുറിച്ച് എന്റെ സത്യവാങ്മൂലം മുഖവിലയ്ക്കെടുത്തിട്ടില്ല എന്നു മനസ്സിലായി. വേണമെന്നില്ല.
മനസ്സറിയാത്ത കാര്യം കേട്ടപ്പോള്‍
അല്പം മര്യാദ വിട്ടുപോയി.ക്ഷമിക്കുക.

ചാർ‌വാകൻ‌ said...

ഒരൊഫ്;അടിക്കുന്നു.വേണ്ടന്നു വെച്ചിരുന്നു.ചാട്ടവാറന്ന അവര്‍ണ്ണന്റെ സാനിദ്ധ്യം പ്രധാനമാണ്.പണ്ടൊരുകാലം ​,പണീക്കുചല്ലാഞ്ഞതിന്റെ പേരില്‍
തമ്പ്രാന്‍ ചോദിക്കാന്‍ ചെന്നു,അടിക്കുമെന്നുറപ്പുള്ളതിനാല്‍,മകന്‍ ഓടീ..
തമ്പ്രാന്‍ പിറകയും .കണ്ടൂനിന്ന തന്ത മകനോട് വിളിച്ചുപറഞ്ഞു"എടാഓടാതടാ.
തമ്പ്രാനെ അണക്കും ".കാലം കൊണ്ട് രൂപപ്പെട്ട അടിമബോധം ക്ഷമിക്കാം .
ചാട്ടവാറിനെ അടിമസമാനമാക്കിയ പ്രത്യശാസ്ട്രം .തിരിച്ചറിയുകതന്നേ വേണം .
3000-വര്‍ഷങ്ങള്‍ കോണ്ട് രൂപപ്പെട്ട പിന്നോക്കാവസ്ഥ മറികടക്കാന്‍.അന്‍പതു
വര്‍ഷത്തെ സം വരണം കൊണ്ടുകഴിയുമെന്നും ,ഒരിക്കല്‍ സം വരണം കിട്ടിയവര്‍ക്ക് ഇനി അതിനുശ്രമിക്കരുതന്നും ,വാദിക്കാന്‍ സവര്‍ണ്ണനുപറ്റും .അവര്‍ണ്ണനതിനു തുനിഞ്ഞാല്‍,അവനോടു പറയാനുള്ളത്.
"മോനേ,നിന്നമണ്ണില്‍ ഒറച്ചു നില്കടാ,ചുറ്റുമൊന്നു കാണ്'."
നിന്റെ തന്തസമ്പാദിച്ചത് വല്ലതുമുണ്ടങ്കില്‍ കൊണ്ടുപൊയ്കോ,
വന്‍ഭൂരിപക്ഷത്തിനു ,ന്യുനപ്ക്ഷം സം വരണമേര്‍പ്പെടുത്തുന്ന രീതിശാസ്ത്രം .
നിനക്കൊന്നും മനസ്സിലാവില്ലടാ..ത്ങ്കകുട്ടാ..

//ചാട്ടവാര്‍// said...

ചാര്‍വാകന്‍,
ചര്‍ച്ചയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.മടുത്തിട്ടു..താങ്കളെപോലെയുള്ള ചിന്താഗതിക്കാരോടു സംസാരിച്ചിട്ടു കാര്യം ഇല്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ടു..പക്ഷെ ഈ വാചകം..
“നിന്റെ തന്തസമ്പാദിച്ചത് വല്ലതുമുണ്ടങ്കില്‍ കൊണ്ടുപൊയ്കോ“..
ഇതു ആരോടാണു പറയുന്നതു? താങ്കളുടെ ചിന്താഗതിയൊടു വിയോജിക്കുന്ന എല്ലാവരോടുമോ? അതോ എന്നോടു മാത്രമോ?
ഒന്നു വ്യക്തമാക്കിയിട്ടു വേണം എനിക്കു താങ്കള്‍ക്കു മറുപടി തരാന്‍..
കൂതറ തിരുമേനി,
ഈ കമന്റ് മോഡെരേഷന്‍ ഒന്നു എടുത്തു കളയാമോ,താല്‍കാലികമായിട്ടെങ്കിലും?

നിസ്സഹായന്‍ said...

അറിഞ്ഞില്ലേ ജാതി വെറിയന്മാരായ അണ്ടാടകോടന്മാരെ,
അവര്‍ണ്ണപ്പരിഷകളെ,

ലോകാസമസ്താ സുഖിനോഭവന്തു ചൊല്ലി,ജാതിയില്ലാതെ ബ്ലോഗുകളില്‍ വിരാചിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വ നായര്‍ സര്‍വാണികളും NSS -നോട് വിടപറഞ്ഞിരിക്കുന്നു.കാരണം എന്തെന്നല്ലേ !?കേന്ദ്രമന്ത്രിസഭയില്‍ ജാതി വിഹിതം ചോദിച്ചതില്‍ പ്രതിക്ഷേധിച്ച്,ഷഷിതറൂറിന്റെ നായരത്വം കൌണ്ട് ചെയ്യാ‍തെ “NSS -നായരു”ടെ കണക്കുദ്ധരിച്ച് വിലപേശിയ വക്രബുദ്ധിയില്‍ പ്രതിക്ഷേധിച്ച് !!!!നായന്മാര്‍ എത്ര മഹാന്മാര്‍ അവര്‍ക്കില്ല ജാതിഭേദം, ഉള്ളതോ മനുഷ്യത്വം മാത്രം !